റൂം വൊക്കേറ്റ് ചെയ്തു…………..
പോരുന്ന വഴി റിസപ്‌ഷനിസ്റ്റ് മോറന് ഒരു വളിച്ച ചിരി കൊടുക്കാനും മറന്നില്ല…………….
ഞങ്ങൾ ജീപ്പിൽ കയറി………….
യാത്ര തുടങ്ങി…………….
ഷാഹിയുടെ നാട്ടിലേക്ക്……………..
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
നിരഞ്ജന ദാസ് ഓഫീസ്…………..
“ഈ കേസ് മൂവ് ആകുന്നു തന്നെ ഇല്ലല്ലോ ബാലഗോപാൽ……………..”……………നിരഞ്ജന ബാലഗോപാലിനോട് ചോദിച്ചു……………
ബാലഗോപാൽ മറുപടി ഒന്നും പറഞ്ഞില്ല………….
അവന്റെ മൗനം അവളുടെ ചോദ്യത്തെ ശരി വെച്ചു…………..
“ഈ നാട്ടിലെ മൂപ്പന്മാർക്കും വയസ്സന്മാർക്കും ഒന്നും പറയാൻ സാധിക്കില്ല…………ഒന്നുകിൽ അവർക്ക് അറിയില്ല………….അല്ലെങ്കിൽ അവർക്ക് പറയാൻ ഭയമാണ്……………..”………………നിരഞ്ജന പറഞ്ഞു……………..
ബാലഗോപാൽ മൗനത്തിൽ തന്നെ………….
“അവർക്ക് ആകെ അറിയുന്ന കാര്യം ഒന്ന് മാത്രെമേ ഒള്ളൂ……………”………..നിരഞ്ജന പറഞ്ഞു നിർത്തി……………
ബാലഗോപാൽ ചോദ്യഭാവത്തോടെ നിരഞ്ജനയുടെ മുഖത്തേക്ക് നോക്കി………….
“അവരെല്ലാവരും ചെകുത്താന്മാരാണെന്ന കാര്യം…………….”………….നിരഞ്ജന പറഞ്ഞു…………..
ബാലഗോപാൽ കേട്ടുനിന്നു………….
അവരുടെ ഇടയിൽ ഒരു നിശബ്ദത മുളച്ചു വന്നു…………
പക്ഷെ ആ നിശ്ശബ്ദതയ്ക്ക് അധികം ആയുസ്സില്ലായിരുന്നു……….
ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് വാതിൽ തുറക്കുന്ന ശബ്ദം അവർ കേട്ടു………..
നിരഞ്ജനയും ബാലഗോപാലും അങ്ങോട്ടേക്ക് നോക്കി…………..
വാതിൽ തുറന്നുകൊണ്ട് ബാലഗോപാലിന്റെ അസിസ്റ്റന്റ് എസ് ഐ രാജീവ് ഉള്ളിലേക്ക് വന്നു………….
അവൻ ബാലഗോപാലിനെ നോക്കി………….
ബാലഗോപാൽ അവനെയും…………
“സാർ………….സാർ അന്വേഷിക്കാൻ പറഞ്ഞ രീതിയിലുള്ള ഒരു കൊലപാതകം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്………….”…………..രാജീവ് കിതച്ചുകൊണ്ട് പറഞ്ഞു…………
ബാലഗോപാലിന്റെയും നിരഞ്ജനയുടെയും കണ്ണുകൾ വികസിച്ചു……………
“എവിടെ…….”……………രാജീവിന് മറുപടി കൊടുത്തത് പക്ഷെ നിരഞ്ജനയായിരുന്നു………………
“കേരളത്തിൽ…………..കൊച്ചിയിൽ…………..”…………….രാജീവ് മറുപടി കൊടുത്തു………….
“എന്നാണ് ഇത് നടന്നത്………….”………..ബാലഗോപാൽ ചോദിച്ചു…………
“ഇന്നലെ………….”……….രാജീവ് പറഞ്ഞു…………..
“ബാലഗോപാൽ………വി ആർ ഗോയിങ് റ്റു കൊച്ചി…………..ഇന്ന് തന്നെ…………അതിനുള്ള തയ്യാറെടുപ്പുകൾ പെട്ടെന്നാവട്ടെ………….”……………നിരഞ്ജന ബാലഗോപാലിനോട് കൽപ്പിച്ചു……………
തിരിഞ്ഞുനടന്ന രാജീവ് പെട്ടെന്ന് തിരിഞ്ഞുനോക്കി…………..