എൽസമ്മ എന്ന മമ്മി.. അല്ല.. ആന്റ്റി [Socrates]

Posted by

എൽസമ്മ എന്ന മമ്മി.. അല്ല.. ആന്റ്റി

Elsamma Enna Mammi Alla Aunty | Author : Socrates

പ്രിയപ്പെട്ട സണ്ണി, മാതുകുട്ടി, രാവണൻ, കാമുകൻ, rkn… നിങ്ങളുടെയെല്ലാം സ്നേഹം നിറഞ്ഞ കമ്മെന്റുകൾക്ക് നന്ദി. ഞാൻ തരുന്ന റിപ്ലൈകൾ കുട്ടേട്ടൻ അപ്‌ലോഡ് ചെയ്യാത്തതിനാൽ ആണ് ഞാൻ ഇവിടെ പറയുന്നത്. എല്ലാരുടെയും സ്നേഹം നിറഞ്ഞ വാക്കുകൾ എന്നെ മറ്റൊരു കഥ എഴുതാൻ പ്രേരിപ്പിച്ചു.. അതാണ് ഈ കഥ….’എൽസമ്മ എന്ന മമ്മി.. അല്ല.. ആന്റ്റി’
ഇഷ്ടപ്പെടുന്നവർ മുകളിൽ ഉള്ള ബ്ലാക്ക് ഹാർട്ട്‌ സിംബലിൽ തട്ടി ലൈക്‌ തരുക. Socrates ഇന്  ലൈക്‌ മാത്രം  പോരാ എന്ന് തോന്നുന്നവർ കമന്റും തരുക. കഥ ഒറ്റയിരുപ്പിൽ അസ്വദിച്ഛ് മനസിരുത്തി വായിക്കുക… സ്നേഹത്തോടെ socrates.

…….

എൽസമ്മ എന്ന മമ്മി അല്ല ആന്റ്റി

“കർത്താവേ കാത്തുകൊള്ളണമേ”.  കറുത്ത് കട്ടപ്പിടിച്ചിരുന്ന രാത്രി ഇരുട്ടിന്റെ മറവിൽ സൈക്കിൾ ചവുട്ടുന്ന ആൻറ്റോ സ്വയം മന്ത്രിച്ചു. ഡിസംബർ മാസത്തിന്റെ തണുപ്പും കാലം തെറ്റി പെയ്യുന്ന മഴയുടെ ചാറ്റലും ആൻറ്റോ ഇട്ടിരുന്ന ടി ഷർട്ടും നിക്കറും കുതിർത്തിരുന്നു. “11:05” കൈയിൽ കെട്ടിയിരുന്ന വാച്ചിന്റെ LED വെട്ടം ഓൺ ആക്കി ആൻറ്റോ സമയം നോക്കി. ‘ഇത് വേണോ.. അങ്ങ് തിരിച്ചു പോയാലോ.. ‘ ആൻറ്റോ ചിന്തിച്ചു. ഇനി അല്പം ദൂരം കൂടിയേ ഉള്ളു എന്ന് അവന് അറിയാം. അതുകൊണ്ട് തന്നെ ഈ പദ്ദതി വേണ്ട, അപകടം ആണ് എന്ന് അവന്റെ മനസ്സ് ബഹളം വയ്ക്കുന്നുണ്ട്. മനസിന്റെ വേഗം കൂടിയപ്പോൾ, ആന്റോ, സൈക്കിൾ റോഡിന്റെ വക്കില്ലേക്ക് ഒന്ന് ഒതുക്കി നിർത്തി.
കോട്ടയം ജില്ലയിലെ ആ ഉൾഗ്രാമത്തിൽ നാടും നാട്ടുകാരും അവരുടേതായ ആ ചെറിയ ലോകത്തിൽ ജീവിച്ചു.  കോട്ടയത്തിന് അപ്പുറം കാണാത്തവർ ആണ് പഴയ തലമുറയിലെ നല്ലൊരു ശതമാനവും. ആൻറ്റോ ഉൾപ്പെടുന്ന പുതിയ തലമുറ ആണ്,  ആ ഗ്രാമത്തിൽ നിന്ന്, സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അതിര് കടന്നവർ. 3-4 കൊല്ലം കൊണ്ട് നല്ല പരിചിതം ആണ് അവന് ആ  നാടും അവിടുത്തെ  ദിശയും. റോഡിലെ ഓരോ കുണ്ടും കുഴിയും അവന് മനപ്പാടം ആണ്. ആ നാട്, അതിലെ വഴികൾ…. എല്ലാം അവനറിയാം. അതുകൊണ്ട് തന്നെ എബി എന്ന സുഹൃത്തിന്റെ വീട്ടിലേക്കുള്ള വഴി, ആ അസമയത്തും ആൻറ്റോ സുപരിചിതം ആയിരുന്നു.

ആൻറ്റോയുടെ വീട്ടിൽ നിന്ന് ഒരു 2 km കാണും എബിയുടെ വീട്ടിലേക്ക്. ഒരു 10:45 ആയപ്പോൾ വീട്ടിൽ നിന്ന് സൈക്കിളുമായി ഇറങ്ങിയതാണ്. മഴ ചാറ്റൽ ഉണ്ടായിരുനെങ്കിലും താഴെ സ്റ്റോറിൽ നിന്ന്  റെയിൻ കോട്ട് എടുക്കാൻ മുതിർന്നാൽ, അടുക്കളക്ക് അടുത്ത മുറിയിൽ ഉറങ്ങുന്ന അമ്മച്ചി ഉണരും എന്ന് ഓർത്ത് അത്‌ വേണ്ട എന്ന് വെച്ചു. ഗസ്റ്റ് റൂമിൽ വച്ചിരുന്ന പുൽകൂടിനെ  അലങ്കരിച്ചിരുന്ന വിളക്കിന്റെ അരണ്ട നീല വെളിച്ചത്തിൽ തപ്പി തടഞ് ഡോർ തുറന്നതിന് ശേഷം ആൻറ്റോ പുറത്തിറങ്ങി. ബൈക്ക് ഉണ്ടെങ്കിലും അത്‌ വേണ്ട സൈക്കിൾ മതി എന്ന് അവൻ തീരുമാനിച്ചു.
‘അമ്മച്ചി എണീക്കല്ലേ കർത്താവേ’
നിശബ്ദനായി ഗേറ്റിനു പുറത്ത് സൈക്കിൾ കൊണ്ടുവന്നതിന് ശേഷം വീടിന്റെ താക്കോൽ മൊബൈൽ ഇട്ടിരുന്ന പോക്കറ്റിലേക് ഇടുന്നതിന് ഇടയിൽ ആൻറ്റോ പ്രാർത്ഥിച്ചു.
ഇരുണ്ട ആകാശത്തിൽ അങ്ങിങ് കാണുന്ന നക്ഷത്രങ്ങൾ കണക്കെ ഇരുട്ടിന്റെ ചക്രവാളങ്ങളിൽ അങ്ങിങ് മിനുങ്ങിയിരുന്ന, വീടുകളുടെയും വഴിവിളക്കുകളുടെയും ബൾബുകൾ മാത്രമായിരുന്നു ആൻറ്റോയ്ക്ക് കൂട്ട്. മഴ ചാറ്റൽ കാരണം സൈക്കിൾ വേഗത്തിൽ ചവിട്ടാൻ ബുദ്ധിമുട്ടിയെങ്കിലും, റോഡിൽ ഇടക്കൊക്കെ പ്രകാശിച്ചിരുന്ന വഴി വിളക്കുകളുടെ വെളിച്ചങ്ങളിൽ നിന്ന് അവൻ വേഗം ഓടിച്ചുമാറി. റോഡിൽ ആരെങ്കിലും കാണും എന്ന് അവൻ ഭയന്നിരുന്നില്ല. കാരണം അവന്റെ നാട് അങ്ങനെ ആണ്. നഗരങ്ങളിലെ പോലെ രാത്രിയുടെ സഹചാരികൾ അല്ല ആ ഗ്രാമവാസികൾ…..

Leave a Reply

Your email address will not be published. Required fields are marked *