എൽസമ്മ എന്ന മമ്മി.. അല്ല.. ആന്റ്റി [Socrates]

Posted by

കൈയിട്ട് പ്ലാസ്റ്റിക് കവറിൽ  പൊതിഞ്ഞിരുന്ന മൊബൈൽ ആന്റോ എടുത്തു. സമയം 11: 15 കഴിഞ്ഞിരുന്നു. മൊബൈൽ കോൺടാക്ട് ലിസ്റ്റിൽ പോയ ആന്റോ,  സേർച്ചിൽ ‘Elsa..’ എന്ന് ടൈപ്പ് ചെയ്‍തപ്പോൾ Elsamma aunty എന്ന കോൺടാക്ട് ആദ്യം തന്നെ വന്നു. ‘കർത്താവേ.. ‘ എന്ന് പറഞ്ഞ്,  ആൻറ്റോ കോൺടാക്ട്ടിൽ ടച്ച്‌ ചെയ്ത് മൊബൈൽ ചെവിയോട് ചേർത്തു.

തന്റെ ഹൃദയം ഉച്ചത്തിൽ ഇടിക്കുന്നത് ആ കോരിച്ചൊരിയുന്ന മഴയത്തും ആൻറ്റോക്ക്‌ കേൾക്കാമായിരുന്നു. വളരെ നേരം റിങ് ചെയ്തെങ്കിലും കാൾ അറ്റൻഡ് ആയില്ല. ‘നാശം… ഛേ.. മമ്മി ഉറങ്ങികാണുമോ….. ‘ ആൻറ്റോ പരിഭവിച്ചു. അത്രെയും ദൂരം ആ മഴയത്ത് തിരികെ സൈക്കിൾ ചവിട്ടുന്നതിനെ പറ്റി ഓർത്ത് ആന്റോ സ്വയം ശപിച്ചു. ‘പോകുന്നതിന് മുമ്പ് ഒന്നുകൂടി നോക്കാം’ എന്ന് പറഞ്ഞ് ആന്റോ ആ നമ്പറിൽ വീണ്ടും കാൾ ചെയ്തു. കുറച്ച് നേരം റിങ് അടിച്ച് ശേഷം കാൾ കട്ട്‌  ചെയ്യാൻ ആന്റോ തുടങ്ങവേ.. അവനെ ഭയത്തിലും കോരിതരിപ്പിലും മുക്കി കൊണ്ട് മറുതലത്തിൽ ശബ്ദം വന്നു.
“ഹലോ… മോനെ….”
“ആഹ്‌…. മമ്മി…ഞാനാ… ”
“ഞാൻ കിടന്നായിരുന്നു… ഇപ്പഴാ മൊബൈൽ അടിക്കുന്നത് ശ്രദ്ധിച്ചേ.. എന്താ മോനെ?” പതിഞ്ഞ ആലസ്യത്തിൽ എൽസമ്മ പറഞ്ഞു.
“മമ്മി … അത്‌… ” ഭയവും ജാള്യതയും നിറഞ്ഞ ഒരു ചിരി ആന്റോ അറിയാതെ ചിരിച്ചു.
“എന്താ മോനെ…. ”
“മമ്മി ……മമ്മി …. ഞാൻ വീടിന്റെ പുറകിൽ അടുക്കളയുടെ അവിടെ നിൽപ്പുണ്ട്.. ” ഭയത്താൽ വിറങ്ങലിച്ചു ആന്റോ പറഞ്ഞു.
ഒന്ന് രണ്ട് നിമിഷം മറുപടി ഒന്നും വന്നില്ല. മറുപുറത്ത് നിന്നും ഫോണിൽ ഇരക്കുന്ന ശ്വാസം മാത്രം ആൻറ്റോ കേട്ടു.
“ആൻറ്റോ …ഇവിടെ…… വീടിന്റെ പുറകിലത്തെ കാര്യമാണോ പറഞ്ഞെ.. ”
“ആഹ്‌…… ” ആന്റോ മറുപടി കൊടുത്തു.
“എന്റെ ഈശോയെ…. എന്തോന്നാ ആൻറ്റോ നിനക്ക്.. ”

……………..

പ്ലാമൂട് വീട്ടിലെ ജോയിയുടെയും സൂസന്റെയും ഏക മകനാണ് ആൻറ്റോ . 18 വയസ്സ് വരെ പപ്പയുടെയും മമ്മിയുടെയും കൂടെയുള്ള ദുബായ് വാസത്തിനു ശേഷം എഞ്ചിനീയറിംഗ് പഠനത്തിനായി നാട്ടിൽ വന്നു. തിരുവനന്തപുരത്തെ ഒരു പ്രശസ്ത എഞ്ചിനീയറിംഗ് കോളേജിൽ പഠനം തുടങ്ങിയ  ആന്റോ അവധി ദിവസങ്ങൾ കോട്ടയത്തെ അവന്റെ കുടുംബ വീട്ടിൽ ചിലവഴിച്ചു. വേനൽ അവധി കാലത്ത് അവൻ ദുബായിലേക്ക് പറക്കും. വീട്ടിൽ അവന്റെ പപ്പയുടെ അമ്മ മാത്രമേ ഉള്ളു, അവന്റെ പൊന്ന് ‘അമ്മച്ചി’. പിന്നെ വീട്ടിലെയും പറമ്പിലെയും  വേലകൾ ചെയ്യാൻ വരുന്ന പോളി ചേട്ടനും ഭാര്യയും.

എഞ്ചിനീയറിംഗ് പഠനത്തിന്റെ ആദ്യ കാലങ്ങളിൽ നാടുമായി പൊരുത്തപ്പെടാൻ ആന്റോ പാടുപെട്ടു. ശനി ഞായർ ദിവസങ്ങളിൽ ഹോസ്റ്റലിൽ നിന്നാൽ കൂടുതൽ റാഗിങ് കിട്ടും എന്നതുകൊണ്ട് വെള്ളിയാഴ്ച വൈകുനേരം ആന്റോ കോട്ടയത്തെ  വീട്ടിൽ എത്തും. ആ ഗ്രാമത്തിലെ ശ്മശാന നിശബ്ദത അന്റോയിലെ ദുബായ് മനസിനെ മടുപ്പിച്ചിരുന്നു.

“Its soo sleepy here mama.. so damp and wet “, ആന്റോ പലപ്പോഴും അവന്റെ മമ്മിയോട് ഫോൺ വഴി കംപ്ലയിന്റ് ചെയ്തു. ആദ്യ കാലങ്ങളിൽ ആന്റോ വീടിന് പുറത്ത് ഇറങ്ങിയിരുന്നില്ല. ലാപ്ടോപ്പിൽ സിനിമ,  ഗെയിംസ്, പോൺ എന്നിവ നിർമിച്ച ലോകത്ത് അവൻ കഴിച്ചു കൂട്ടി. പതിയെ, 70 കഴിഞ്ഞ അവന്റെ അമ്മച്ചിയുടെ സ്നേഹത്തിലും നിർബന്ധത്തിലും അവൻ പറമ്പിലെ കാര്യങ്ങൾ ശ്രദ്ധിക്കാനും ചില ആവശ്യങ്ങൾക്ക് അവന്റെ അപ്പന്റെ പഴയ ബൈക്കിൽ ടൗണിൽ പോകാനും ഞായറാഴ്ചകളിൽ അമ്മച്ചിക്കൊപ്പം പള്ളിയിൽ പോകാനും ഒക്കെ തുടങ്ങി. അത് അന്റോയ്ക്ക് വലിയ ഒരു മാറ്റം ആയിരുന്നു. “I’m starting to like this place mama.. ” ഒരിക്കൽ അവൻ അവന്റെ മമ്മിയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *