തൊണ്ടിമുതലും ഞാനും [അപ്പന്‍ മേനോന്‍]

Posted by

നസീറും ഷീലയും അഭിനയിച്ച തുമ്പോലാര്‍ച്ച സിനിമ ഞങ്ങള്‍ ടി.വി.-യില്‍ കണ്ടത്.
ഞങ്ങളുടെ വീട്ടില്‍ നിന്നും ഇരുപത്തഞ്ച് കിലോമീറ്റര്‍ ദൂരമുണ്ട് കോളേജിലേക്ക്. വരവും പോക്കും ഒക്കെ പ്രൈവറ്റ് ബസ്സില്‍. അന്നേ ബസ്സില്‍ വെച്ചു തിരക്കുള്ള ദിവസങ്ങളില്‍ ജാക്കി വെപ്പൊക്കെ ഉണ്ടായിരുന്നു. അതൊക്കെ ഒരു സ്‌പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റോടെ മാത്രമേ ഞാന്‍ എടുത്തിട്ടുള്ളു. അതുപോലെ ചില ആണ്‍കുട്ടികള്‍ എന്റെ കൂട്ടുകാരികളുടെ മുന്നില്‍ നില്‍ക്കുന്നതു ശ്രദ്ധയില്‍ പെട്ടാല്‍ അവന്റെയൊക്കെ ചന്തിയില്‍ അവളുമാര്‍ അരക്കെട്ട് ഉരച്ച് സംത്രിപ്തി അടയുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.
ഞങ്ങള്‍ കോളേജില്‍ പഠിക്കുന്ന കാലത്തും ഈ റാഗിംഗ് ഒക്കെ ഉണ്ടായിരുന്നു. അന്നൊക്കെ ഏതെങ്കിലും ജൂനിയറായ പെണ്‍കുട്ടിയെ ലൈബ്രറിയിലോ കാന്റീനിലോ ക്ലാസ് റൂമിലോ ഒറ്റക്ക് കിട്ടിയാല്‍ സീനിയറായ ആണ്‍കുട്ടികള്‍ അവളെ കൊണ്ട് ഡാന്‍സ് ചെയ്യിപ്പിക്കുകയോ അല്ലെങ്കില്‍ ചുറ്റുമൊന്ന് നോക്കി ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയതിനുശേഷം അവളെ ഉമ്മവെക്കുകയോ അല്ലെങ്കില്‍ അവളുടെ മുലകളില്‍ പിടിച്ച് ഞെക്കുകയുമൊക്കെ ചെയ്യുമായിരുന്നു. നാണക്കേട് കൊണ്ട് ഒരു പെണ്‍കുട്ടിയും അത് കമ്പൈ്‌ളയ്ന്റ് ചെയ്യാത്തതുകൊണ്ട് ഇതൊന്നും പുറം ലോകം അറിഞ്ഞില്ലാ. പക്ഷെ സീനിയര്‍ പെണ്‍കുട്ടികളെ കൊണ്ട് ഒരുതരത്തിലുമുള്ള റാഗിംഗും എനിക്ക് അനുഭവപ്പെട്ടിരുന്നില്ല.
എന്റെ കൂടെ പ്ലസ് വണ്ണിനും പ്ലസ് ടൂവിനും പഠിച്ച മേരി വര്‍ഗ്ഗീസും സൂസന്‍ ഫിലിപ്പും എന്റെ കൂടെ ഞാന്‍ പഠിക്കുന്ന അതേ കോളേജില്‍ ബി.കോമിനു ചേര്‍ന്നു.
ഞങ്ങള്‍ പഠിക്കുന്ന കാലത്ത് കോളേജില്‍ റോഷന്‍ എന്നൊരു വില്ലനായ സീനിയറുണ്ടായിരുന്നു. അന്ന് അവന്‍ പോസ്റ്റ് ഗ്രാജുവേഷനു പഠിക്കുകയായിരുന്നു. കാണാനൊക്കെ ഒരു സുന്ദരന്‍ തന്നെ. അവന്റെ അച്ചന്‍ ചെറിയാന്‍ രാഷ്ട്രീയത്തിലെ ഒരു ഉന്നതന്‍. പൂത്ത പണക്കാരന്‍. അന്നേ അവന്‍ കോളേജില്‍ വരുന്നത് ഒന്നുകില്‍ കാറില്‍ അല്ലെങ്കില്‍ ബുളളറ്റില്‍. കാശുള്ള കുടു:ബത്തിലെ പയ്യനായതുകൊണ്ട് കാറുകള്‍ മാറി മാറി കൊണ്ടുവരുന്നത് കാണാം. ഈ റോഷന്റെ സില്‍ബന്ധികളായി രണ്ടു മുന്നു വാല്‍മാക്രികള്‍ എപ്പോഴും കൂടെയുണ്ടാകും. അവര്‍ കോളേജില്‍ വരുന്നത് പഠിക്കാന്‍ വേണ്ടിയിട്ടായിരുന്നില്ലാ വെറുതെ പെണ്‍കുട്ടികളെ വായ്‌നോക്കാനും കമന്റടിക്കാനും ഒത്താല്‍ മുലക്ക് പിടിക്കാനും.
ഉള്ളതുപറയാമല്ലോ ഈ റോഷന്‍ എന്റേയും മേരിയുടേയും സൂസന്റേയും ഒക്കെ മുലക്ക് പിടിച്ചിട്ടുണ്ട്. ഇതിനൊരുവസാനം വേണമല്ലോ എന്നു കരുതി മേരിയോടും സൂസനോടും ഞാന്‍ കോളേജ് പഠനം പൂര്‍ത്തിയാകുന്നതുവരെ മനസ്സിനിണങ്ങിയ ഏതെങ്കിലും ഒരു കോളേജ് കുമാരനെ താല്‍ക്കാലിക ബോയ്ഫ്രണ്ടായി തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടു. കൂട്ടത്തില്‍ ഒരു കാര്യം കൂടി ഞാന്‍ അവരോട് പറഞ്ഞു…..ഈ ബോയ്ഫ്രണ്ട് എന്നൊക്കെ പറയുന്നത് നമ്മളുടെ കോളേജ് പഠനം തീരുന്നതുവരെ മാത്രം. ഒരു ടെമ്പററി അറേജ്‌മെന്റ്. അതുകൊണ്ട് സ്വജാതിയിലുള്ള ആരേയും നമ്മള്‍ ബോയ്ഫ്രണ്ട് ആയി തിരഞ്ഞെടുക്കുന്നില്ലാ. അങ്ങിനെയെങ്ങാനും തിരഞ്ഞെടുത്ത് ഒടുവില്‍ പണ്ടാരം അടങ്ങാന്‍ വല്ല പ്രേമവും നമ്മുടെ അസ്ഥിക്ക് പിടിച്ചാല്‍ നമ്മുടെ വീട്ടുകാര്‍ കല്യാണം നടത്തിതരുമോ എന്നു കൂടി ആലോചിച്ചിട്ട് മതി അത്തരം കോണോത്തിലെ ഇടപടിനിറങ്ങാന്‍.
പിന്നെ അങ്ങോട്ടുള്ള ദിവസങ്ങള്‍ മനസ്സിനിണങ്ങിയ ബോയ്ഫ്രണ്ട്‌സിനെ – അവര്‍ കാണാന്‍ തരക്കേടില്ലാത്തവരും എന്നാല്‍ ഞങ്ങള്‍ക്ക് വല്ലപ്പോഴും ഐസ്‌ക്രീം വാങ്ങി തരാനും ഇടക്ക് ബോറഡിക്കുന്ന ക്ലാസ് കട്ട് ചെയ്ത് ഞങ്ങളെ സിനിമക്ക് കൊണ്ടുപോകാനുമൊക്കെ അല്‍പ്പസ്വല്‍പ്പം സാമ്പത്തികശേഷിയുള്ളവരുമായിരിക്കണം ഞങ്ങളുടെ ബോയ്ഫ്രണ്ട്‌സായി വരേണ്ടത് എന്നായിരുന്നു ഞങ്ങളുടെ മനസ്സില്‍. അങ്ങിനെ മേരി വര്‍ഗ്ഗീസ് അപ്പു എന്നു ചുരുക്കപേരില്‍ അറിയപ്പെടുന്ന അനൂപിനേയും സൂസന്‍ ഫിലിപ്പ് റിയാസ് എന്ന ആളേയും ബോയ്ഫ്രണ്ടാക്കി.

Leave a Reply

Your email address will not be published. Required fields are marked *