വേശ്യായനം 13 [വാല്മീകൻ]

Posted by

“ഇത്ര കാലം സഹിച്ചില്ലേ.. ”

 

“ശരി… ഞാൻ കോൺടാക്ട് ചെയ്യാം. നാളെ ഷെട്ടിയെ മീറ്റ് ചെയ്യട്ടെ. നമ്മൾ പരസ്പരം അറിയുമെന്ന് ആരും ഇപ്പോൾ അറിയേണ്ട. ഷെട്ടിയോട് നിന്നെ വിട്ട കാര്യം നടന്നെന്ന് പറഞ്ഞേക്ക്”.

 

“ശരി കൃഷ്ണേട്ടാ..”

 

സലീനക്ക് അവിടെ നിന്നും മടങ്ങുമ്പോൾ വളരെ കാലത്തിനു ശേഷം സുരക്ഷിതത്വം അനുഭവപ്പെട്ടു.  യാത്രയിലുടനീളം ചെറുപ്പകാലം അവളുടെ ഓർമ്മയിൽ നിറഞ്ഞു.

 

ശാന്തിബെന്നെ കൊല്ലാതെ വിട്ടതിൽ സലീനക്ക് വേറെ ഒരു ഉദ്ദേശ്യവും ഉണ്ടായിരുന്നു. അവിടുത്തെ അതുവരെയുള്ള ജീവിതത്തിൽ നിന്നും അവിടെ വരാറുള്ള പ്രമുഖ വ്യക്തികളുടെ കാമ കേളികളും വൈകൃതങ്ങളും ശാന്തിബെൻ രഹസ്യമായി റെക്കോർഡ് ചെയ്യാറുണ്ടെന്ന് അവൾ മനസ്സിലാക്കിയിരുന്നു.  ആ വീഡിയോകൾ  ഉപയോഗിച്ച് ശാന്തിബെൻ ഹീരാലാലിനു വേണ്ടി അവരെ പലപ്പോഴും ബ്ലാക്ക് മെയിൽ ചെയ്യാറുണ്ടായിരുന്നു.  ആ വീഡിയോകളാണ് രക്ഷപ്പെടാനുള്ള തൻ്റെ പിടിവള്ളിയെന്ന് അറിയാമായിരുന്ന ശാന്തിബെൻ എത്ര ശാരീരിക പീഡനങ്ങൾ ഏറ്റിട്ടും അവ എവിടെയാണെന്ന് സലീനക്ക് പറഞ്ഞു കൊടുത്തിരുന്നില്ല. അങ്ങനെയൊരു വീഡിയോകൾ ഉള്ള കാര്യം സലീന ബുദ്ധിപൂർവം നരേന്ദ്ര ഷെട്ടിയിൽ നിന്നും മറച്ചു വച്ചിരുന്നു.

 

ബംഗ്ളാവിലെത്തിയ സലീന ബേസ്‌മെന്റിൽ ശാന്തിബെന്നെ തടവിലാക്കിയ മുറിയിലേക്ക് ചെന്നു. ശാന്തിബെൻ അവിടെ ഉടുതുണിയില്ലാതെ കൈകൾ മുകളിലേക്ക് കൂട്ടിക്കെട്ടിയ നിലയിൽ നിൽപ്പുണ്ടായിരുന്നു. അവരുടെ തൂങ്ങിയ മുലകൾ അടി കൊണ്ട് ചുകന്നിരുന്നു. സലീനയെ കണ്ടപ്പോൾ ശാന്തിബെന്നെ മർദിക്കാനേൽപ്പിച്ച ഗുണ്ട മാറി നിന്നു.

 

“ഇനിയും അടി മേടിക്കാണോ. അതെവിടെയാണെന്ന് പറഞ്ഞൂടേ?” സലീന ചോദിച്ചു.

 

“ഫാ… നീ എൻ്റെ  വായിൽ നിന്നും അതറിയുമെന്നു ഒരിക്കലും കരുതേണ്ട.”

 

സലീന ഗുണ്ടയോട് കണ്ണ് കാണിച്ചു. അയാൾ ഒരു ലാത്തിയെടുത്ത് ശാന്തിബെന്നിൻ്റെ കുണ്ടിക്കിട്ട് ആഞ്ഞടിച്ചു. “ആ….” ശാന്തിബെൻ ആർത്തു. സലീന അവരുടെ പുറകിൽ ചെന്നപ്പോൾ അവരുടെ കുണ്ടിയാകെ ചുവന്ന് തടിച്ചിരിക്കുന്നത് കണ്ടു.”

 

“ഞാൻ അവസാനമായി ചോദിക്കുകയാണ്. ആ വീഡിയോകൾ എവിടെയാണ്?”

 

“പോയി ആ ഷെട്ടിയുടെ കാലിന്നിടയിൽ കിടക്കെടീ. നിന്നെപ്പോലെയുള്ള തറ വെടികൾക്ക് അതാ പറഞ്ഞിട്ടുള്ളത്.”

Leave a Reply

Your email address will not be published. Required fields are marked *