വേശ്യായനം 13 [വാല്മീകൻ]

Posted by

ഇവരെ ആ മേശയിൽ കെട്ടിയിട്” സലീന ഗുണ്ടയോട് പറഞ്ഞു. ഗുണ്ട ശാന്തിബെന്നിൻ്റെ കൈകളിലെ കെട്ടഴിച്ച് അവരെ വലിച്ച് മേശക്കരികിലെത്തിച്ചു. അയാൾ അവരെ മേശയിൽ കുനിച്ച് നിർത്തി കൈകൾ മേശയിൽ ബന്ധിച്ചു.

 

“അഴിച്ചു വിടെടീ എന്നെ..” അവർ ചീറി.

 

സലീന പുറത്ത് പോയി ഒരു ഭിക്ഷക്കാരനെപോലെ തോന്നിക്കുന്ന ഒരാളെ അകത്ത് കൊണ്ട് വന്നു. അയാൾ അകത്ത് കയറിയപ്പോൾ തന്നെ ആ മുറി മുഴുവൻ ദുർഗന്ധം വ്യാപിച്ചു.

 

“ഇയാളെ അറിയുമോ? ഈ ബംഗ്ളാവിനു പുറത്ത് കുപ്പ വാരലാ ഇയാളുടെ പണി. കുപ്പയിൽ വലിച്ചെറിയുന്ന എച്ചിലുകൾ വാരിത്തിന്നും. കുളിച്ചിട്ട് എത്ര നാളായെന്ന് ആർക്കറിയാം. ഇയാൾ ഇപ്പോൾ നിങ്ങളെ പണ്ണാൻ പോവുകയാ”.

 

“എടീ …. വേണ്ടാ… എന്നെ വിട്ടേക്ക്…. അത് മാത്രം വേണ്ട. നീ എന്നെ വേണേൽ കൊന്നോ.” ശാന്തിബെൻ കൈകൾ വിടുവിക്കാൻ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നു.

 

ആ ഭിക്ഷക്കാരൻ വായ തുറന്നു ചിരിച്ചു. അയാളുടെ കറ പിടിച്ച പല്ലുകളിൽ പകുതിയും ദ്രവിച്ചിരുന്നു. വര്ഷങ്ങളായി വെട്ടാത്ത മുടിയും താടിയും ആകെ ചെളി പിടിച്ച് വൃത്തികേടായിരുന്നു. അയാൾ ധരിച്ചിരുന്ന ഷർട്ടും മുണ്ടും കീറിപ്പറഞ്ഞ് മുഷിഞ്ഞ് ചെളിയും മറ്റും പിടിച്ച് കിടന്നിരുന്നു.

 

അയാളുടെ രൂപം കണ്ടിട്ട് ശാന്തിബെന്നിന് ഓക്കാനം വന്നു.

 

“ശരി… ഞാൻ പറയാം.. നീ ഇയാളെ കൊണ്ട് പോ…”

 

സലീന ഭിക്ഷക്കാരനോടും ഗുണ്ടയോടും അവിടുന്ന് പോകാൻ പറഞ്ഞു.

 

ശാന്തിബെൻ പറഞ്ഞതനുസരിച്ച് സലീന അവരുടെ മുകളിലത്തെ നിലയിലെ മുറിയിലെ മേശ നീക്കി കാർപെറ്റ് മാറ്റിയപ്പോൾ തറയിൽ പണിയിച്ചിരുന്ന രഹസ്യ സെയ്‌ഫ് കണ്ടു. ശാന്തിബെൻ പറഞ്ഞു കൊടുത്ത നമ്പർ ഉപയോഗിച്ച് അറ തുറന്നപ്പോൾ അതിൽ നിറയെ കാശും ഡോക്യൂമെൻറ്സും വീഡിയോ കാസ്സറ്റുകളുമായിരുന്നു. അതെല്ലാം പരിശോധിച്ച സലീന ഭദ്രമായി അടച്ച് വച്ച് തിരികെ ശാന്തിബെന്നിൻ്റെ അടുത്തെത്തി.

 

“ഇനി നിനക്ക് എന്നെ ആവശ്യമില്ലല്ലോ. എന്നെ കൊല്ലാൻ പോവുകയാണോ?”

 

“അത്ര പെട്ടെന്നൊന്നും ഇല്ല. നിങ്ങളെ ഇനിയും എനിക്ക് വേണം. ആ സേഫിനെ കുറിച്ച് ഇനി ഒരാളോട് മിണ്ടിപ്പോയാൽ ആ ഭിക്ഷക്കാരനെ നിങ്ങളുടെ ദേഹത്ത് മേയാൻ വിടും. അല്ലെങ്കിൽ ഇവിടെ മര്യാദക്ക് കഴിയാം.” സലീന അവരുടെ കൈകൾ മോചിപ്പിച്ച് അവർക്ക് ധരിക്കാൻ വസ്ത്രങ്ങൾ കൊടുത്തു.

 

“ഈ മുറി വിട്ട് വെളിയിൽ ഇറങ്ങാൻ പാടില്ല. കേട്ടല്ലോ?” അവൾ താക്കീത് ചെയ്ത് പുറത്തേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *