അതുവഴി നടക്കുമ്പോൾ പഴമയുടെ ഗന്ധം ആണ്. ഇടക്ക് എപ്പോഴോ കോളനിയിലെ കുടിയൻ സെറ്റ്പ്പുകൾഭാർഗവീനിലയം അവരുടെ ചീട്ടുകളി കേന്ദ്രമാക്കി മാറ്റിയിരുന്നു. എന്നാൽ പോലീസുകാർ ഇത് അറിഞ്ഞു വന്നു നല്ല പെട കൊടുത്തു. അതോടെ അവിടേക്കുള്ള അവരുടെ വരവ് നിന്നു. പുറത്തുനിന്നൊന്നും ഇവിടേക്ക് ആളുകൾ വരാറും ഇല്ല. കാരണം ഈ വഴികൊണ്ട് ഉപകാരം ഞങ്ങള്ക്ക് മാത്രമാണ്. ഭാർഗവിനിലയത്തിന് ചുറ്റും കാടുപിടിച്ചു കിടപ്പാണ് ഇപ്പോൾ.
അതിനിടയിലൂടെ ഞങ്ങളുടെ കോളനിയിലെ കുറച്ചു ആളുകൾ നടന്നു നടന്നു തെളിഞ്ഞു വന്ന ഒരു നടപ്പാതയും.ഇതുവഴി ഉപയോഗിച്ചാൽ ഞങ്ങൾക്ക് വളരെ പെട്ടെന്ന് ജംഗ്ഷനിൽ എത്താമെങ്കിലും ഞങ്ങളുടെ അമ്മമാർ ഈ വഴി ഞങ്ങൾക്ക് നിഷിദ്ധമാക്കിയിരിക്കുക ആണ്. ഇഴജന്തുക്കൾ കാണുമെന്നും, തൊട്ടിനു കുറുകെ ഇട്ടിരിക്കുന്ന തെങ്ങിൻ തടിയിലൂടെ തോട് മുറിച്ചു കടക്കുമ്പോൾ തെന്നി വീഴാമെന്നുമൊക്കെ ആണ് അവരുടെ ന്യായവാദം. പക്ഷെ സത്യം അതല്ലെന്ന് എനിക്കറിയാം. ആളും അനക്കവും ഇല്ലാത്ത സ്ഥലങ്ങളിൽ പെൺപിള്ളേർ ചെന്നാൽ വല്ല സാമൂഹികവിരുദ്ധനും പിടിച്ചു പീഡിപ്പിച്ചാലോ എന്നാണ് അവരുടെ പേടി.
അത് ന്യായവും ആണ്. പക്ഷെ ആരെങ്കിലും ഒന്ന് പിടിച്ചു പീഡിപ്പിച്ചിരുന്നെങ്കിൽ എന്ന് കൊതിപൂണ്ട് നടക്കുന്ന എനിക്കാ പേടി ഇല്ലായിരുന്നു.
ഞാൻ നെസ്മി. ഇത് എന്റെയും എന്റെ പ്രിയപ്പെട്ട കുത്തുംകാട് കോളനിയുടെയും കഥയാണ്.ഒരു 15 വർഷത്തെ പഴക്കം ഉണ്ട് ഈ കഥക്ക്. ഞങ്ങൾ എട്ടു കുടുംബങ്ങൾ ആണ് ഇവിടെ താമസിക്കുന്നത്. പണ്ട് തോമസ് മുതലാളിയുടെ അപ്പന്റെ കാലത്ത് ഞങ്ങള്ക്ക് പതിച്ചുതന്നതാണ് ഈ സ്ഥലം തോമസ് മുതലാളിയുടെ റബ്ബർ തൊട്ടതിനും ഭാർഗവിനിലയത്തിനും ഒക്കെ ഉള്ളിലായി ഒരു കുടുസ്സ് പ്രദേശത്തെ 50 സെന്റോളം സ്ഥലം. ഞങ്ങളുടെ പൂർവികർ ഒക്കെ തോമസ് മുതലാളിയുടെ അപ്പൂപ്പന്റെ കാലംതോട്ടെ അവരുടെ പറമ്പിലെയും പാടത്തേയും പണിക്കാരാണ്.
അന്ന് അവർ ഇഷ്ടദാനം കിട്ടിയ ഭൂമിയിൽ കുടിൽ കെട്ടി താമസിച്ചു. ഇപ്പോ കുടിലൊക്കെ മാറി കോൺക്രീറ്റ് വീടുകൾ ആയി. ആണുങ്ങൾ പലരും പുറത്തൊക്കെ ജോലിക്ക് പോയി. എന്റെ ഉപ്പയെ തോമസ് മുതലാളി ആണ് ഗൾഫിലേക്ക് അയച്ചത്. അവിടെ ഹൗസ്ഡ്രൈവർ ആണ് ഉപ്പ. 4-5 കൊല്ലം കൂടുമ്പോ രണ്ടു മാസത്തെ അവധിക്ക് വരും. ഉപ്പയെ ഗൾഫിലേക്ക് വിട്ടതിനു പിന്നിൽ തോമസ് മുതലാളിക്ക് ചില ഗൂഡ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു.