തുളസി അവന്റെ കയ്യിൽ മുറുകെ പിടിച്ചു ഞാൻ ഉണ്ട് താങ്ങായി എന്നപോലെ……….
അങ്ങനെ ഒരു ദിവസം മന്താരാപൂക്കളോട് കഥപറഞ്ഞിരുന്നപ്പോഴാണ് ഞാൻ ആദ്യമായി എന്റെ ടീച്ചറിനെ കാണുന്നതു. ആഫ്സാരി ഉടുത്തു കുളക്കടവിലേക്ക് പോകുന്ന പെടമാൻ കണ്ണൂള്ള ഒരു സുന്ദരി. എന്റെ ഹൃദയം അത്രമേൽ ഇടിച്ചു ഞാൻ അറിഞ്ഞിട്ടില്ല, എന്റെ ചുറ്റും നടക്കുന്നത് ഒന്നും ഞാൻ അറിഞ്ഞില്ല… തറഞ്ഞു നിന്നുപോയി ഞാൻ. ഒരു മുൻജന്മബന്ധം പോലെ. അമ്മേ എന്നുള്ള വിളിയാണ് എന്നേ ആ മായാബന്ധനത്തിൽ നിന്നുണർത്തിയത്. ഓടി വന്നപ്പോൾ മുങ്ങി താഴുന്ന ടീച്ചർ. ഒന്നും നോക്കില്ല ചാടി…… പൊക്കിഎടുത്തപ്പോൾ ആ കണ്ണുകളിലെ മന്ത്രികത എന്നേ പിന്നെയും മയക്കി. അന്നുവരെ എന്റെ ഉള്ളിൽ തോന്നാത്ത എന്തെക്കയോ ഞാൻ അറിഞ്ഞു…..
ആദ്യം പ്രണയമാണോ അതോ ആരാധനആയിരുന്നോ പിന്നെ എനിക്ക് മനസിലായി എന്റെ ടീച്ചർ ഇല്ലാതെ പറ്റില്ല എന്ന്……
തുളസി അവന്റെ കണ്ണുകളിലേക്ക് നോക്കി വല്ലാത്ത ഒരു തെളിച്ചം തന്നോട് ഉള്ള പ്രണയം അവൾ ആ കണ്ണുകളിൽ കണ്ടു. എനിക്കു ആദ്യം പേടിയായിരുന്നു കണ്ണാ അറിയാല്ലോ എല്ലാം നഷ്ടപെട്ടവൾ രണ്ടാകെട്ടുകാരി ആകെ അശ്രയം അമ്മ മാത്രം. നിന്നെ ഒഴിവാക്കാൻ ഒത്തിരി ശ്രെമിച്ചു ഉള്ളു നീറിതന്നെ. ആരിൽ നിന്നും ഇത്രയും കരുതൽ എനിക്കു കിട്ടില്ല സ്നേഹവും നീ അടുത്ത് ഉള്ളപ്പോൾ ഒരു ദര്യമാണ് ഒറ്റയ്ക്ക് അല്ല എന്ന് തോന്നൽ. എല്ലാം നഷ്ടപെട്ട പെണ്ണിന് ഇതിൽ കുടുതൽ സന്തോഷിക്കാൻ വേണ്ടതു എന്നിട്ടും ഞാൻ ഒത്തിരി ശ്രെമിച്ചു ഒഴിവാക്കാൻ. പക്ഷെ ഞാൻ തോറ്റു പോയി ഈ കള്ളന്റെ മുന്നിൽ……
അവൻ തുളസിയെ വയറിലുടെ കയ്യിട്ടു അരയിൽ പിടിച്ചു തന്നോടു അടിപ്പിച്ചു.
ഒരു ഞെട്ടലോടെ തുളസി അവന്റെ ശരിരത്തോടു അടുത്തു.
അവന്റെ നോട്ടം താങ്ങവയ്യാതെ അവൾ തലകുനിച്ചു.
നേരെ നോക്കു ടീച്ചറെ…. അവൻ അവളുടെ മുഖം കയ്യിൽ ഉയർത്തി.
വേണ്ട കണ്ണാ കതകു അടച്ചിട്ടില്ല.. അമ്മ കെ……..
പറഞ്ഞു മുഴുവിക്കാൻ കഴിഞ്ഞില്ല ആ ചാമ്പക്ക ചുണ്ടുകൾ അവൻ നുണഞ്ഞു….