ചക്കും വലിച്ചു വട്ടം കറങ്ങുക എന്നതു മാത്രമായിരുനു.
ആട്ടി കിട്ടുന്ന പിണ്ണാക്കിന്റെ
സിംഹഭാഗവും വറീത് മാപ്പിള ഒതുക്കത്തില്‍ മാററും തന്റെ കാളയ്ക്കു വേണ്ടി. അങ്ങനെ വറീത് മാപ്പിളയുടെ കുടുംബവും ആ കാളയുടെ അണ്ടിയുടെ ബലത്തില്‍ ജീവിച്ചു പോന്നു. ഒരു ജോലിക്കാരനുണ്ട്,
തമിഴന്‍ .
അവനാണു കാളയുടെ മേൽനോട്ടം.
പിന്നെ പണിക്ക് ജോലിക്കാരി ശാന്തയും
ഞാന്‍ ചെന്നയുടന്‍ തമിഴന്‍ പശുവിനേ എന്റെ കയ്യില്‍ നിന്നും വാങ്ങി ഇടുക്കുകൂടിനുള്ളില്‍ കയററി കെട്ടി.
പിന്നെ പശുവിന്റെ വാലുപൊക്കി നോക്കി.
ഞാനും നോക്കി. അതിന്റെ മൂത്രം വരുന്ന കൂമ്പിയ ഭാഗത്തു നിന്നും കൊഴുത്ത തെളിഞ്ഞ രണ്ടു തുള്ളി ഒലിച്ചു വരുന്നു.
എന്നേ നോക്കി തമിഴന്‍ ചോദിച്ചു.
‘ രാത്രി നല്ലാ അമറിയാ…”
‘ ങൂം…
ഒറക്കിയിട്ടില്ല ഞങ്ങളേ…
‘ മാട്ടു പുണ്ടേ മൂരീടെ സൂചി കേറണം…
അപ്പം അമറലു നിയ്ക്കും…”
എനിയ്കൊന്നും മനസ്സിലായില്ല. എങ്കിലും ഒന്നു മനസ്സിലായി,
പശുവിന്റെ യോനിയില്‍ നിന്നും മദജലം ഒഴുകുന്നു. കൊച്ചുപുസ്തകം വായിച്ചുള്ള അറിവിൽ നിന്നും ഉയഹിച്ചതായിരുന്നു.
തമിഴന്‍ ചെന്ന് കാളയേ അഴിച്ചു കൊണ്ടു വന്നു പശുവിന്റെ പുറകില്‍ നിര്‍ത്തി.
പിന്നെ വിളിച്ചു.
‘ അയ്യാ…റെഡിയായി…
വാങ്കോ… ‘
വറീത് മാപ്പിള മുണ്ടു മടക്കി കുത്തി ഒരു ബീഡിയും വലിച്ചു കൊണ്ട് പുരയ്ക്കുള്ളിൽ നിന്നും ഇറങ്ങി വന്നു.
‘ ആഹാ..മോനാണോ..
കൊണ്ടു വന്നേ…
മോന്‍ അപ്രത്തേയ്ക്കു മാറി ആ കസേരേലിരുന്നോ… കഴീമ്പം വിളിയ്ക്കാം…”
‘ പറവാ ഇല്ലയ്യാ…
മീശവന്ത പയ്യനല്ലേ…
നിയ്കട്ടേ… പാക്കട്ടും…’
ചിന്ന അല്ല അണ്ണാ , കോളേജ് പയ്യനാ
കറുത്ത പല്ലു കാട്ടി തമിഴന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.
‘ വേണ്ട… വേണ്ട………………….
അവരൊക്കെ പഠിയ്ക്കുന്ന പിള്ളേരാ…
മോന്റെ പേരെന്തുവാ ……..
ഉണ്ണിക്കുട്ടൻ……………….
ഉണ്ണികുട്ടനോ….തമിഴൻ ചിരിച്ചു….
പേരുസ പയ്യൻ ……………..
ചെല്ല്… മോന്‍ ചെല്ല്…
ശാന്തേ ഉണ്ണിക്കുട്ടന് ഒരു കട്ടൻ കൊട് ……
“ അയ്യോ… മോൻ ആയിരുന്നോ
മോൻ ആ ദേവകിടെ മോൻ അല്ലെ ………
ആ……..
അറിയോ……………….
അറിയാതെ പിന്നെ…”