“ആന്നോ? എന്നാപ്പിന്നെ നമുക്കത് നോക്കാം” അമ്മാവന്‍ പറയുന്നത് ഞാന്‍ കേട്ടു.
വീടിന്റെയും കാശിന്റെയും കാര്യം കേട്ടപ്പോള്‍ അമ്മാവന് ഉത്സാഹമായെന്നു തോന്നുന്നു. വിരുന്നുണ്ണാന്‍ വന്നവര്‍ നല്‍കിയ സമ്മാനം പോലെ അമ്മാവന് തോന്നിക്കാണും വേലുപ്പിള്ള വഴിയെത്തിയ ഈ ആലോചന.
തുടരും