“ അത് ശരിയാ …” അയാൾ അത് ശരിവെച്ചു …
“പക്ഷെ അങ്ങനെ ഒരാൾ … എവിടെ നിന്ന് കിട്ടാനാ … നിനക്കാരെയെങ്കിലും അറിയോ … വിശ്വസിക്കാനുംപറ്റണ്ടേ … കുരുത്തക്കേട് കാണിച്ചാൽ എന്റെയും അവന്റെയും തല കാണില്ല …”
ഏറെ സമയത്തെ ആലോചനക്ക് ശേഷം സരസു തന്നെ വാ തുറന്നു …
” ആൾ ഉണ്ട് …”
” ആരാ …”
” കാപ്പിരി …. അതാ അവനെ എല്ലാവരും വിളിക്കുന്നത് … ”
” അതാരാ …”
” പണ്ട് ലക്ഷംവീട് കോളനിയിലെ പെറുനോക്കുന്ന തള്ള എവിടെ നിന്നോ കൊണ്ട് വന്നതാ … തള്ളയുംതന്തയൊന്നും ഇല്ല … ഈ തള്ള ചത്തതിന് ശേഷം മലയന്മാരുടെ കൂടെ ആ … ഇവിടെ വരാറുണ്ട് വാറ്റുകുടിക്കാൻവൈകുന്നെരം … പയ്യനാണ് …. പതിനെട്ടുകഴിഞ്ഞു കാണും … നീളം ഉള്ള മെലിഞ്ഞ ഒരുത്തനാണ് … നാളെനിങ്ങൾ വന്നാൽ നേരിൽ കാണാം … അഞ്ചിനെക്ക് ഇങ്ങെത്തിയാൽ മതി … ”
” മ്മ് … വരാം …… നീ സംസാരിച്ചു വെച്ചോ അപ്പോളേക്കും ഞാൻ എത്തിക്കോളും ”
അഴിഞ്ഞ മുണ്ടും ചുറ്റി കുപ്പിയിലെ അവസാന തുള്ളി വാറ്റും അകത്താക്കി അയാൾ മലയിറങ്ങി …
——————————————-
” അതെന്താ ഏട്ടത്തി … പയ്യൻ മതി എന്ന് പറഞ്ഞത് …?”
അടുക്കള വൃത്തിയാക്കി കൊണ്ട് നിൽക്കുമ്പോൾ ഹേമലതയോട് യാമിനിയും യമുനയും ചോദിച്ചു …
” എടീ … സ്വാമി പറഞ്ഞത് ഓർമയില്ലേ … കൗമാരക്കാരൻ വേണ്ടേ … ഇവിടെ ഉള്ള ആരോടെങ്കിലും പറയാൻപറ്റുമോ നമുക്ക് … ആരെങ്കിലും അറിഞ്ഞാൽ അതും പ്രശ്നമല്ലേ … ഒരു പയ്യനാണെങ്കിൽ പിന്നെ പേടിക്കണ്ടല്ലോ… അവന്മാർ നമ്മെ എന്തേലും ചെയ്തുകളയുമോ എന്ന പേടിയും വേണ്ട …”
” ചെറുക്കൻ നിയന്ത്രണം വിട്ടു അതിക്രമം ഒന്നും കാണിക്കില്ലായിരിക്കും അല്ലെ … അല്ലാ … തടവുക എന്നൊക്കെപറയുമ്പോൾ … നമ്മളെ മൊത്തത്തിൽ അവൻ കാണില്ലേ …”