‘അല്ലേലും അവിടുത്തെ ജീവിതം ഒരു അഭിനയം തന്നെയായിരുന്നല്ലോ.. ഇനിയും അങ്ങനെ തന്നെ കുറച്ചു മാസം കൂടി പിടിച്ചു നിക്കണം.. അത്രയല്ലെ ഉള്ളു..’ പ്രിയ മനസ്സിൽ ഓർത്തു.
“എന്തായാലും നീ അകത്തേക്ക് വാ, കഴിച്ചിട്ട് പോകാം.”
“ആം..” പ്രിയ അൽപ്പം മടിയോടെ അമ്മയുടെ കയ്യിൽ നിന്നും ആ ബാഗ് തിരിച്ചു മേടിച്ചുകൊണ്ട് അകത്തേക്ക് നടന്നു.
“ഇതൊക്കെ നീ അവളോട് പറഞ്ഞോ?”
“അതൊക്കെ അവൾക്ക് sms അയച്ചു, ഇന്നലെ രാത്രി തന്നെ.”
“നീ എന്തായാലും ഒന്ന് വിളിച്ചേരു. ഇനി ചെലപ്പോ മെസ്സേജ് കണ്ടിട്ടില്ലെങ്കിലോ..”
“വിളിക്കണന്നു വെച്ചതാ, എന്റെ ഫോൺ താഴെ വീണ് ഡിസ്പ്ലേ പൊട്ടി. അത് മാറ്റാൻ കൊടുത്തിട്ടാ ഞാൻ വന്നെ.”
“അത് പെട്ടന്ന് മാറ്റി കിട്ടുവല്ലോ, അപ്പോൾ തന്നെ മേടിച്ചുടെ നിനക്ക്.”
“അതിന്റെ ഡിസ്പ്ലേ വളരെ റെയർ ആണ് പോലും.. അയച്ചു വരുത്തി ചെയ്യണം, രണ്ട് ദിവസം ആകുന്നു പറഞ്ഞു കടയിലെ പയ്യൻ.”
“ഓ അതാ നിന്നെ വിളിച്ചിട്ട് കിട്ടാത്തത് അല്ലെ..”
“ആം.”
അവൾ അമ്മയുടെ പുറകെ നടന്നു..
———————————————————————-
കിഷോർ ഹോസ്പിറ്റലിൽ പോകാനായി കാറിൽ കയറാൻ നേരം ആയിരുന്നു റിയാസിന്റെ ഫോൺ വന്നത്. അവൻ വേഗം ഫോൺ എടുത്തു.
“ഡാ കിഷോറേ, നിന്റെ കൂട്ടുകാരന്റെ വൈഫ് ഇല്ലേ, അവള് ഇവിടെ മൊബൈൽ സർവീസ് ചെയ്യാൻ വന്നിട്ടുണ്ടായിരുന്നു.” റിയാസ് ഫോണിൽ പറഞ്ഞു.
“ആര്?”
“ഹ! ആ ചരക്ക് ഇല്ലെ.. അവള്!”
“ആര്, പ്രിയയോ??”
“ആ, അത് തന്നെ!”
“ആഹാ.. എന്താ ഫോണിന്റെ പ്രോബ്ലം?”
“ഡിസ്പ്ലേ പോയതാ, ഞാൻ രണ്ട് ദിവസം ആകൂന്ന് കള്ളം പറഞ്ഞു.”
“നീ നോക്കിയോ, വല്ല ഫോട്ടോസും ഉണ്ടോ?”
“ഫോട്ടോസ് ഒന്നും കാര്യായിട്ട് ഇല്ല, പിന്നെ..”
“പിന്നെ?”
“എടാ, ഞാൻ അവൾടെ ചാറ്റ് വായിച്ചു. അതാ നിന്നെയിപ്പൊ വിളിച്ചത്.”
“എന്താടാ അതിൽ?”
“അവൾ കെട്ടിയോനെ ഉപേക്ഷിച്ചു പോകാൻ നിക്കുവാടാ! അവളും പിന്നെ അനിയത്തിയും കൂടി ഉള്ള ചാറ്റിൽ എല്ലാം പറഞ്ഞിട്ടുണ്ട്. നല്ല വിളഞ്ഞ വിത്താ.. നീയന്നെന്നോട് എന്താ പറഞ്ഞെ, അവൾ വലിയ ശിലാവതി ആണെന്നോ.. തേങ്ങയാ! ഒരു മൈത്താണ്ടി കാമുകൻ ഉണ്ട് അവൾക്ക്! ഹഹ.. അവർ തമ്മിലുള്ള ചാറ്റൊന്നും ഇല്ലേലും കാൾ ഒത്തിരി ഉണ്ട്. ഇന്നവൾ എല്ലാം മടുത്തിട്ട് അവൾടെ വീട്ടിലേക്ക് ബാഗും കൊണ്ട് പോണെന്നാ പറഞ്ഞേക്കുന്നെ..”