ഒടുവിൽ വേറെ വഴിയില്ലാതെ വന്നപ്പോ ഷിഭു റീത്തയെ വിളിച്ചിറക്കിക്കൊണ്ട് വന്ന് രജിസ്റ്റർ മ്യാരേജ് ചെയ്തു. ഇതിൽ പ്രകോപിതനായ റീത്തയുടെ അച്ഛൻ മകളുമായിട്ടുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു. തന്റെ ശവം കാണാൻ പോലും എനി ഈ വീട്ടിന്റെ പടി കടക്കരുതെന്ന് തറപ്പിച്ചു പറഞ്ഞു.
വിവാഹം കഴിഞ്ഞ് ഷിബുവിന് ഒമാനിൽ ജോലി കിട്ടി. ഒരു വർഷം കഴിഞ്ഞ് റീത്തയെയും അങ്ങോട്ട് കൊണ്ട് പോയി. പിന്നീട് അവരുടെ ജീവിതം വളരെ സന്തോഷകരമായിരുന്നു. എന്നാൽ പതിയെ പതിയെ ആ സന്തോഷം ഇല്ലാതായി. വിവാഹം കഴിഞ്ഞിട്ട് 10 വർഷം പിന്നിട്ടു, എന്നിട്ടും ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ഇരുവർക്കും ഉണ്ടായില്ല. ഒമാനിലും നാട്ടിലുമായി പല ഡോക്ടർമാരെ കണ്ടു, പല മരുന്നുകളും പരീക്ഷിച്ചു.
ഫലമുണ്ടായില്ല, ഒടുവിൽ കാത്തിരിപ്പിനൊടുവിൽ അനുഗ്രഹം പോലെ റീത്ത പ്രഗ്നന്റ് ആയി. ഈ വിവരം റീത്തയുടെ വീട്ടിൽ അറിയിച്ചെങ്കിലും പ്രതീക്ഷിച്ച പ്രതികരണമല്ല ലഭിച്ചത്. സത്ത്യ ക്രിസ്ത്യനിയായ അവർക്ക് ഇപ്പോഴും നല്ല വെറുപ്പുണ്ട്.
പിന്നെ കൂടുതൽ ഒന്നും ആലോചിക്കാൻ നിന്നില്ല റീത്തയെ തന്റെ വീട്ടിലേക്ക് തന്നെ അയച്ചു. അവിടെ അമ്മയുണ്ടല്ലോ. അച്ഛൻ ഒരു വർഷം മുൻപ് അസുഖം വന്ന് മരിച്ചു പോയിരുന്നു. അമ്മ തനിച്ചാണ് അവിടെ. ഇടയ്ക്ക് ഇളയ രണ്ട് പെണ്മക്കളും പിള്ളേരും കൂട്ടിന് വന്ന് നിൽക്കാറുണ്ട്.
റീത്തയുടെ പ്രസവം കഴിഞ്ഞിട്ട് ഇപ്പൊ രണ്ടാഴ്ചയായി പെൺകുഞ്ഞാണ്, സുഖ പ്രസവം. പ്രസവം കഴിഞ്ഞപ്പോഴേക്കും റീത്ത ഒന്നുകൂടെ കൊഴുത്തു, ചന്തിയും,മുലയും അരക്കെട്ടുമൊക്കെ നല്ലോണം കൊഴുത്തു. കുഞ്ഞിനെ കാണാനായി ഒരാഴ്ചത്തെ ലീവിന് വന്ന ഷിബു മനസ്സില്ലാ മനസ്സോടെയാണ് തിരിച്ചു പോയത്. കുഞ്ഞിനെ കണ്ടിട്ട് അവന് കൊതി മാറിയിട്ടില്ലാരുന്നു. മാനേജർ കടുപ്പം ആയത് കൊണ്ട് ലീവ് നീട്ടി ചോദിക്കാൻ പറ്റത്തില്ലതാനും.