അജിതയുടെ ബാംഗ്ളൂർ ജീവിതം [Joel]

Posted by

അമ്മയെ ഒഴിവാക്കിയതിന് അവന്‍ അവളോടു മാപ്പും പറഞ്ഞു. എന്തു കാര്യമായാലും അമ്മയുടെ അറിവില്‍ നിന്ന് ഒന്നും ഒളിച്ചുവക്കാന്‍ രക്ഷിതിന് സാധിക്കുമായിരുന്നില്ല. ജിനിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയതും ഒരു സന്ദര്‍ഭത്തില്‍ രക്ഷിതിന് പറയേണ്ടി വന്നിട്ടുണ്ട് . ജിനയുമായിട്ടുള്ളതുമാത്രമല്ല. പണ്ടുതാമസിച്ചിരുന്ന വില്ലയുടെ അടുത്ത വീട്ടിലെ ഹൗസ് ഓണറുടെ ഭാര്യ തമിഴത്തി അക്കയേയും  പിന്നെ തായ്‌ലാന്റില്‍ പോയപ്പോള്‍ ഹോട്ടില്‍ വച്ച് ഒരു തായ്‌ലന്റ് സ്ത്രീയെ പൈസകൊടുത്തു കളിച്ചതും രക്ഷിതിന് സാന്ദര്‍ഭികമായി അമ്മയായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തുറന്നു പറയേണ്ടിവന്നിട്ടുണ്ട് . അമ്മയോടു ഒന്നും ഒളിപ്പിച്ചു വെക്കാത്ത സ്വഭാവമായിരുന്നതിനാലും എന്തെങ്കിലും ക്ലൂ കിട്ടിയാല്‍ മുഴുവന്‍ സംഭവവും കുത്തികുത്തി ചോദിച്ച് കാര്യങ്ങള്‍ പൂര്‍ണ്ണമായും ചോദിച്ചറിയുന്ന സ്വഭാവം അജിതക്ക് ഉള്ളതിനാലും രക്ഷിതിന് അമ്മയില്‍ നിന്ന് ഒരു കാര്യവും ഒളിച്ചുവെക്കാന്‍ സാധിക്കുമായിരുന്നില്ല.

 

മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ലല്ലോ?  അച്ഛന്റെ സ്വഭാവം അറിയാവുന്നതുകൊണ്ടുതന്നെ രക്ഷിതിന്റെ അത്തരം സ്വഭാവത്തില്‍ അജിതക്ക് വലിയ അത്ഭുതം ഒന്നും തോന്നിയിരുന്നില്ല. പിന്നെ ഇന്നത്തെ തലമുറയില്‍ പ്രത്യേകിച്ച് ബാംഗ്ലൂര്‍ ലൈഫില്‍ ഇതൊക്കെ സര്‍വ്വസാധാരണമെന്ന് ധാരണയും അജിതക്കുണ്ടായിരുന്നു.

 

കുറച്ചു ദിവസങ്ങള്‍ക്കുമുന്‍പു ജിനിയുടെ കൂടെ രാത്രി തങ്ങിയ ആ സംഭവത്തെ കുത്തിപറഞ്ഞാണ് അവള്‍ രക്ഷിതിനെ വാക്കുകൊണ്ടു മുറിവേല്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *