“എന്താടാ ഇത്… എല്ലാ കാര്യത്തിലും എപ്പോഴും നിങ്ങൾ ഒരുമിച്ച്, ഞാൻ മാത്രം…” സമീർ രണ്ടാളോടും ആയിട്ട് ക്യാന്റീനിൽ ഇരുന്ന് കൊണ്ട് പറഞ്ഞു.
“ആ കമ്പനി ഒന്നും കൂടി വരുമെലോ, അപ്പൊ പിടിക്കാടാ. വേറെ റോൾ ആണെകിലും ഒരേ കമ്പനി ആണലോ. നീ ഇരിക്ക് ഞാൻ നിനക്കു ഒരു ലൈയിം വാങ്ങി തരാം” ഹൃതിക് അവന് മറുപടി കൊടുത്തു.
“എടാ ഇത് കണ്ടാ…” എന്നും പറഞ്ഞ് ലോഹിത് അവന്ടെ ഫോൺ അവർക്ക് നേരെ നീട്ടി. ഇന്നലെ ആയിരുന്നു അവരുടെ മൂന്നാം സേം റിസൾട്ട് വന്നത്, അതിൽ കോളേജ് ടോപ്പേർ ആയത് ത്രിവേണി ആയിരുന്നു, അതിന്ടെ പോസ്റ്റർ ഉണ്ടാകാൻ വേണ്ടി ഉള്ള ഡീറ്റെയിൽസ് ഉള്ള മെസ്സേജ് ആയിരുന്നു അവൻ അവർക്ക് കാണിച്ച് കൊടുത്തത്.
“ആഹാ കൊള്ളാലോ. അവളുടെ അടുത്തേക്ക് പോവുമ്പോ ഞങ്ങൾ കോൺഗ്രാറ്സ് പറഞ്ഞു എന്ന് പറഞ്ഞേക്ക്. അപ്പൊ നമ്മൾ എവിടെയാ പറഞ്ഞ് നിർത്തിയത് സാമേ…” എന്ന് ലോഹിതിനോട് പറഞ്ഞതിന് ശേഷം ഹൃതിക് സമീറിന് നേരെ തിരിഞ്ഞ് ഇരുന്നു. ലോഹിത് എന്തോ പറയാൻ വന്നെകിലും അവർ അവരുടെ സംസാരം തുടർന്നു. ലോഹിത് അപ്പൊ തന്നെ ഫോൺ എടുത്ത് ത്രിവേണിയെ വിളിച്ചു.
“ഹാ എടാ ഞാൻ നിന്നെ വിളിക്കാൻ കാത്തിരിക്കുക ആയിരുന്നു. ഒന്ന് പെട്ടന് എന്റെ ഇങ്ങോട്ടേക്ക് വാ…” ഫോൺ വിളിച്ചതും ലോഹിത് എന്തേലും പറയുന്നതിന് മുന്നേ തന്നെ ത്രിവേണി പറഞ്ഞു, അവൾ അപ്പൊ തന്നെ ഫോൺ വെക്കുകയും ചെയ്തു. അവൻ വേഗം തന്നെ അവളുടെ പിജി’ലേക്ക് പോയി. അവൾ അവിടെ കാര്യമായി എന്തോ പാക്ക് ചെയ്ത്കൊണ്ടിരിക്കുക ആയിരുന്നു.
“നീ വന്നോ… എടാ നീ എന്റെ കൂടെ ഒന്ന് എയർപോർട്ട് വരെ വരുമോ, എന്റെ മോൻ വരുന്നുണ്ട്. അവൻ ഹൈദരാബാദ് വന്നിട്ട് ഉണ്ട്, അവിടുന്ന് ഒന്നര മണിക്കൂർ കൊണ്ട് ഫ്ലൈറ്റ് പിടിച്ച ഇവിടെ എത്താം… അവന്ടെ അച്ഛന്റെ കൂടെ വന്നതാ, കുറച്ച് ഗാപ് കിട്ടിയപ്പോ അവൻ പെട്ടന് ഇങ്ങോട്ട് വരാം എന്ന് പറഞ്ഞു… അയ്യോ ഞാൻ അവന് ഇപ്പൊ എന്തൊക്കെ ആണ് കൊണ്ടുപോയി കൊടുക്കേണ്ടത്…” ഭയങ്കര ആവേശത്തോട് കൂടി ത്രിവേണി അവനോട് പറഞ്ഞു. ഓ ഇതനായിരുന്നോ ഇങ്ങോട്ടേക്ക് വിളിച്ച് വരുത്തിയത്, ലോഹിത് മനസ്സിൽ കരുതി. അവൻ അപ്പോഴാണ് അവളെ ശെരിക്കും ശ്രേടിച്ച് തുടങ്ങിയത്, അവൾ സാരിയിൽ സുന്ദരി ആയിരുന്നു. കുളിച്ച് ഇപ്പൊ ഇറങ്ങിയതേ ഉള്ളു എന്ന് തോന്നുന്നു, മുടിയിൽ ഇപ്പോഴും നനവ് ഉണ്ട്. പൊക്കിൾ മാത്രം കാണാതെ വിധത്തിൽ ആയിരുന്നു ആ സാരി ഉണ്ടായിരുന്നത്, അവന്റെ നോട്ടം അവളുടെ നനഞ്ഞ് ഇരിക്കുന്ന ഇടുപ്പിലേക്ക് പോയി. ആ വയർ മടക്കിലൂടെ തുള്ളി വെള്ളം ഒഴുകുന്നത് അവൻ നോക്കി നിന്നു. ചെറുതായി നനഞ്ഞ ബ്ലൗസിലൂടെ അവളുടെ മുലകളും എടുത്ത് കണ്ടതോട് കൂടി അവന്റെ മനസ്സിൽ ഒരു ചാഞ്ചാട്ടം വന്ന് തുടങ്ങി.