പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ അമൃതയ്ക്ക് ഉള്ളിൽ എന്തെന്നില്ലാത്ത ഒരു പുതുമ തോന്നി. രാത്രിയിലെ ആ വന്യമായ സ്വപ്നങ്ങളും സ്വയം ഭോഗത്തിലൂടെ കണ്ടെത്തിയ ആ ഉന്മാദവും അവളെ മറ്റൊരു പെണ്ണാക്കി മാറ്റിയിരുന്നു. എങ്കിലും, പുറമെ നോക്കിയാൽ അവൾ ഇന്നും ആ പഴയ നാടൻ പെണ്ണ് തന്നെയായിരുന്നു. നെറ്റിയിൽ ഒരു കുഞ്ഞു ചന്ദനക്കുറിയും, ഒതുക്കിപ്പിന്നിയ മുടിയും, ചുരിദാറിന് മുകളിൽ പിന്നിയ ഓവർകോട്ടും—എല്ലാം ഒരു സാധാരണ കോളേജ് പെൺകുട്ടിയുടെ അടക്കവും ഒതുക്കവും വിളിച്ചോതി.
പക്ഷേ, അവളുടെ ആ ചന്ദനക്കുറിയുടെ പുറകിൽ ഒരു പഴയ പേടിയല്ല, മറിച്ച് ഒരുതരം അഹങ്കാരവും ബോൾഡ്‌നെസ്സും കുടിയിരുന്നിരുന്നു. മുറ്റത്തെ കണ്ണാടിയിൽ നോക്കിയപ്പോൾ അവൾക്ക് അവളോട് തന്നെ തോന്നി: “എനിക്കിനി ആരെയും പേടിക്കാനില്ല. നിതീഷിനെയോ, പ്രസാദ് സാറിനെയോ പോലും.” താൻ ഒരു ‘സ്ലട്ട്’ ആണെന്ന രഹസ്യം ഉള്ളിൽ വെച്ച് മറ്റുള്ളവരുടെ കണ്ണുകളിലേക്ക് നേരിട്ട് നോക്കാനുള്ള ഒരു തന്റേടി ആ നിമിഷം അവളിൽ ഉണർന്നു.
ഇന്നലെ രാത്രി ഇട്ട അതെ നനഞ്ഞ ഷഡി തന്നെ അവൾ ഇട്ടു എന്നിട്ട് ബാഗും തോളിലിട്ട് അവൾ കോളേജിലേക്ക് നടന്നു. പടി കടന്ന് അകത്തേക്ക് കയറുമ്പോൾ പതിവിനു വിപരീതമായി അവൾ തല താഴ്ത്തിയില്ല. ക്യാമ്പസിലെ ആൺകുട്ടികളുടെ നോട്ടം തന്റെ ശരീരത്തിൽ പതിയുന്നത് അവൾ അറിഞ്ഞു. പണ്ട് അതവളെ അസ്വസ്ഥയാക്കിയിരുന്നെങ്കിൽ, ഇന്ന് അവൾ അത് ആസ്വദിക്കുകയായിരുന്നു. ഓരോ നോട്ടവും തന്റെ കടിക്കുഴിയിലെ ആ കനലിനെ ഒന്ന് കൂടി ഉണർത്തുന്നതുപോലെ അവൾക്ക് തോന്നി.