ഒരു ദിവസം രാവിലെ കളിക്കിടയിൽ എന്റെ മുറിയിലെ കസേരയ്ക്ക് പിന്നിൽ ഞാൻ ഒരു ഒരാളുടെ ഷഡ്ഢി കണ്ടു.
ഞാൻഅത്കയ്യിലെടുത്ത്അടുക്കളയിൽജോലിചെയ്യുകയായിരുന്നഅമ്മയുടെഅടുത്തേക്ക്ചെന്നു.
”അമ്മേ, ഇതാരുടെയാ? നമ്മുടെ റൂമിൽ ഇരിക്കുന്നു…”
അമ്മ അത് കണ്ടതും ഒരു നിമിഷം സ്തംഭിച്ചു പോയി. കൈയ്യിലിരുന്ന പാത്രം താഴെ വീഴാതിരിക്കാൻ അവർ പാടുപെട്ടു. മുഖം വല്ലാതെ ചുവന്നു. എങ്കിലും പെട്ടെന്ന് ഒരു നുണ പറഞ്ഞു: “അത്… അത് വിശ്വേട്ടന്റേതാവും മോനേ. പുറത്ത് ഉണങ്ങാനിട്ടപ്പോൾ കാറ്റത്ത് പറന്നു വന്നതാകും. ഞാൻ അത് തിരികെ കൊടുക്കാൻ വേണ്ടി എടുത്തു വെച്ചതാ.”
കാറ്റത്ത് പറന്നു വന്ന വസ്ത്രം എങ്ങനെ വാതിലുകളും ജനലുകളും അടച്ച എന്റെ മുറിയിലെത്തി എന്ന് ചോദിക്കാനുള്ള ബുദ്ധി അന്ന് എനിക്കുണ്ടായിരുന്നില്ല.
മറ്റൊരു ദിവസം ഉച്ചയ്ക്ക് സ്കൂൾ വിട്ടു വന്നപ്പോൾ വീട് വല്ലാതെ നിശബ്ദമായിരുന്നു. ഞാൻ വെള്ളം കുടിക്കാനായി അടുക്കളയിലേക്ക് നടക്കുമ്പോൾ ബാത്ത്റൂമിൽ നിന്ന് അമ്മയുടെ ശബ്ദം കേട്ടു. പക്ഷേ അത് പതിവുപോലെ പാട്ടു പാടുന്നതോ കുളിക്കുന്നതോ ആയ ശബ്ദമായിരുന്നില്ല. ഏങ്ങലടിക്കുന്നതു പോലെയുള്ള, എന്നാൽ വല്ലാത്തൊരു ആനന്ദം കലർന്ന ‘മൂളലുകൾ’ (Moaning voice). അമ്മയ്ക്ക് സുഖമില്ലെന്ന് കരുതി ഞാൻ വാതിലിൽ തട്ടി വിളിച്ചു.
”അമ്മേ… എന്താ പറ്റിയേ?”
പെട്ടെന്ന് ശബ്ദങ്ങൾ നിലച്ചു. അൽപ്പനേരത്തിന് ശേഷം വാതിൽ തുറന്ന് അമ്മ പുറത്തു വന്നു. മുടി അലങ്കോലമായിരുന്നു, ശ്വാസം വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.