“എന്തോന്നടെയ് ഈ പാട്ട ബസ്സ്..! കൊണ്ട് കളയടെ..”
പുറകിലെ സീറ്റിൽ നിന്ന് ആണുങ്ങളുടെ ശബ്ദം ഉയർന്നു.
“ആരും ബഹളമാക്കരുത്. ഇതിപ്പോ ശെരിയാക്കാം. സ്ത്രീജനങ്ങൾ ആരും പേടിക്കേണ്ടതില്ല..”
കണ്ടക്ടർ വിളിച്ചു പറഞ്ഞു.
ഉടനെ എന്റെ ഫോൺ ബെല്ലടിച്ചു. ഞാൻ രണ്ടാളുടെ കയ്യിൽ നിന്നും കൈ വിടുവിച് ബാഗിൽ നിന്ന് ഫോണെടുത്തു.
ഭർത്താവിന്റെ അമ്മയായിരുന്നു.
“ഹലോ എവിടെയെത്തി മോളെ?? “
“അമ്മേ ഞാൻ..!”
പറയാൻ തുടങ്ങിയ എന്റെ ശബ്ദം താണു പോയിരുന്നു. വായയിൽ വലിഞ്ഞ ഉമിനീരിറക്കി ഞാൻ വീണ്ടും ശബ്ദിച്ചു.
“ഞാൻ വന്നോണ്ടിരിക്കുവാ.. ബസിലാ..”
“നേരം വൈകിയില്ലേ..!”
“ബസിനു എന്തോ ഒരു കേടു പറ്റി, അതാ..!”
“ഓ..വേഗം പോരെ മോളെ..”
“ആ..!”
ഞാൻ ഫോൺ കട്ട് ചെയ്തു.
ഒരഞ്ചു മിനുട്ടിന്‍റെ പരിശ്രമത്തിന് ശേഷം വണ്ടിയിൽ ലൈറ്റ് തെളിഞ്ഞു. എനിക്കല്പം ആശ്വാസം തോന്നി.
ബസ് വണ്ടി വീണ്ടും ചലിച്ചു തുടങ്ങി.
പുറകിൽ നിന്ന ചേട്ടൻ വീണ്ടുമെന്റെ അരയിൽ പിടിക്കാൻ ശ്രമിച്ചു. ഞാൻ കുതറി കൊണ്ട് മുന്നോട്ട് പോയി, അവരിൽ നിന്നു വഴുതി.
പത്തു മിനുട്ട് കൂടെ കഴിഞ്ഞപ്പോ എന്റെ സ്ഥലമെത്താനായിരുന്നു. ഞാനെന്റെ ചുളിഞ്ഞു നിൽക്കുന്ന ഡ്രസ്സ് നേരെയാക്കി.
ആരും ശ്രദ്ധിക്കാത്ത തരത്തിൽ പാന്റി വലിക്കാൻ ശ്രമിക്കുമ്പോൾ ബസ്സ് നിർത്തിക്കളഞ്ഞു.
ഇറങ്ങുമ്പോൾ, പുറകിലുള്ള പല കണ്ണുകളും എന്റെ നേരെ തന്നെ ആയിരുന്നു.
കൂടുതൽ ശ്രദ്ധിക്കാതെ ഞാനിറങ്ങി നടന്നു. ഏറ്റവും പുറകിലുണ്ടായിരുന്ന ബംഗാളികൾ പണി സാധനങ്ങളൊക്കെ എടുത്ത് പുറകിലൂടെ ഇറങ്ങുന്നുണ്ട്.