ഇപ്പോൾ ബംഗാളികൾ പാട്ടത്തിനെടുത്ത കേരളമാണല്ലോ കാണാൻ കഴിയുക.
“ഗൂബ്സൂരത്ത് ഔരത്…!”
എന്നെ നോക്കി അതിലൊരുവന്റെ ശബ്ദം. ഞാൻ നന്നായി പേടിച്ചു. ഇവർ എന്തെങ്കിലും ശ്രദ്ധിച്ചുട്ടുണ്ടാവുമോ എന്നായിരുന്നു ചിന്ത. അവർ സാധനങ്ങൾ ഇറക്കുന്ന സമയം കൊണ്ട് ഞാൻ വേഗം റോഡ് മാറി നടന്നു.
സമയം ഏഴ് കഴിയാൻ പോകുന്നു. സാധാരണ ഈ സമയം, വീട്ടിലെത്തി കുളി കഴിയേണ്ട സമയമാണ്.
ഫോൺ നോക്കിയപ്പോ ചാർജ് കമ്മി.
ചുറ്റും ഇരുട്ട് പടർന്നു തുടങ്ങിയിരുന്നു. കുറച്ചൂടെ നടന്നകന്നപ്പോൾ പുറകിൽ ആരുമില്ലെന്ന് ഉറപ്പു വരുത്തി പാന്റീസ് വലിച്ച് നേരെയിട്ടു. മദജലത്തിൽ കൂട്ടിയിരുമ്മുന്ന തുടകളെയും വലിച്ച് നടന്നു.
വീട്ടിലേക്കു നീളുന്ന പുഴയുടെ തീരത്തെ കാടുപ്പിടിച്ച വഴിയിലേക്ക് തിരിഞ്ഞു.
ഒരു കുഞ്ഞ് പോലുമില്ല ഈ ഭാഗത്ത്.
അൽപം നീങ്ങവേ പുറകിൽ ചരൽ ഞെരിയുന്ന ശബ്ദം കേൾക്കുന്നുണ്ട്. കുറച്ചു കാലടികളുടെ..!
തിരിഞ്ഞു നോക്കിയില്ല. അൽപം സംസാരങ്ങളും കേൾക്കുമ്പോ പേടിയോടെ ഞാൻ നിന്നു.
തിരിഞ്ഞു നോക്കി.
പെട്ടെന്നൊരു മൂന്നാളുകൾ എന്റെ മുന്നിലേക്ക് നിഴലുകൾ പോലെ പ്രത്യക്ഷപെട്ടു. മുഖത്ത് ആർത്തി നിറഞ്ഞ ഭാവങ്ങൾ.
അവർ എന്നെയും കൊണ്ട് അല്പം വെളിച്ചത്തിലേക്ക് നീങ്ങി.
“ഹലോ, നീയാ സുശീലിന്റെ ഭാര്യയല്ലെ??”
കേട്ടപ്പോ തളർന്നു പോയി ഞാൻ. ഇതുവരെ കാണാത്ത ചുറു ചുറുക്കുള്ള ആണുങ്ങൾ ഇങ്ങനെ ചോദിക്കുമ്പോ ഒന്നും മിണ്ടാതെ ഞാൻ വിക്കി.
“എന്തായിരുന്നു ബസ്സിൽ. നീ കേറുമ്പോ തൊട്ടു ഞങ്ങളും ഉണ്ടായിരുന്നു..!”
ഞാനാകെ തരിച്ചു സ്തംഭിച്ചു. കണ്ണിൽ ഇരുട്ട് കയറുന്നത് പോലെയൊരു അവ്യക്തത.