അവൾ തലയിൽ സ്വയം കിഴുക്ക് കൊടുത്തു. എന്നാലും പാകപിഴയരുതല്ലോ എന്നു കരുതി കറുപ്പ് ബ്ലൗസ്സിനുള്ളിൽ തിങ്ങി തുടുത്തു നിൽക്കുന്ന വലിയ മാതളപ്പഴങ്ങൾക്ക് മുകളിൽ സാരി ഇരുഭാഗത്തും വലിച് നേരെയാക്കി അര ഞാൺ നീളത്തിൽ കാണുന്ന വയറിന്റെ അരികിൽ സാരി കയറ്റി അവൾ മേശയുടെ അടുത്തേക്ക് നടന്നു.
“ആ അമ്മേ കഴിച്ചില്ലേ??”
“ആ കഴിച്ചു. മോനെന്തേ വൈകിയേ??”
കഴുത്തിടയിലെ വിയർപ്പ് കണങ്ങൾ സാരി തലപ്പിൽ തുടച് അവന്റെ മുഖം നോക്കാതെ പറഞ്ഞു.
“രണ്ട് കാൾ ഉണ്ടായിരുന്നു”
“ഷൈമയെവിടെ??”
“റൂമിലേക്ക് പോയി.
ഇവർ രണ്ടാളും ഞങ്ങളെ ഇവിടെ ആക്കിയിട്ട് റൂമിൽ പോയാൽ എങ്ങനെയാ?? എന്തൊക്കെയോ സാഹചര്യങ്ങൾ ഞങ്ങളെ അടുപ്പിക്കുന്നതാണോ.? രണ്ട് ദിവസമായി രാവിലെ കണ്ട കാഴ്ചകൾ വെറുതെയല്ലെന്നാണോ?? സൂചിനാളത്തിന്റെ ദ്വാരം കിട്ടിയാൽ പോലും ചിന്തകൾ വേരിറങ്ങുന്ന ശ്യാമളയെ ഉണർത്തിയത് ഹരിയുടെ ചോദ്യമാണ്.
നീതുവോ.. അവൾ കഴിച്ചില്ലേ??”
“മ്മ് കഴിച്ചു. ഷൈമയോടുള്ള ദേഷ്യം ആയിരിക്കും നേരത്തെ റൂമിൽ കയറി.”
“തിരക്ക് ആയോണ്ടാണ്. ക്യുവിൽ നിന്ന് സമയം പോയതറിഞ്ഞില്ല..”
അവൻ വെറുതെ ഒരു കള്ളം തട്ടി വിട്ടു.
“അതൊന്നും സാരില്ല മോനെ. ഷൈമയെ നിനക്കും അറിയാലോ. പിന്നെ കൊച്ചു കുട്ടികളൊന്നും അല്ലാലോ..”
അമ്മ സ്ഥിരം പല്ലവിയോടെ പറഞ് നിർത്തി എന്റെ ഭാഗം ചേർന്നു. ഹരിയോട് സംസാരിക്കുമ്പോൾ ഒരു അവൾക്കൊരു ഇമ്പം തോന്നി.
“ഇതാ ഹരി ഈ കറി കഴിയാറായി. ഇത് മുഴുവൻ ഒഴിക്കട്ടെ??”
“ആ ഒഴിച്ചോ..”
ശ്യാമള അവന്റെ അടുത്തേക്ക് നീങ്ങി മുന്നോട്ട് ചാരി കറിയൊഴിച്ചു കൊടുത്തു. നാല്പതുകളിൽ വിരിയുന്ന ശ്യാമളയുടെ വിയർപ്പ് മണം ആദ്യമായി ഹരിയുടെ മൂക്കിൽ തങ്ങി. കറിയൊഴിച്ചു ബാക്കി വന്ന പാത്രങ്ങളുമായി അവൾ തിരിച്ചു അടുക്കളയിൽ കയറിയപ്പോൾ ഹരിയുടെ മനസ്സ് ചെറുതായി