നിചോദിക്കു എന്നു പറയുപോലെ അപ്പുറം നിന്നും അലക്സ് കണ്ണുകൊണ്ടു ഷാഹിറിനെ നോക്കി പേടിപ്പിച്ചു.മൈരുകളെ ചുണ്ടുചുളുകി രണ്ടുപേരെയും നോക്കി ഷാഹിർ തന്നെ ചോദിക്കാൻ മുന്നോട്ട് വന്നു.
“മൂന്നു നിന്നും തുള്ളാതെ പോകാൻ നോക്കു”.സണ്ണി കുറച്ചു ദേഷ്യത്തിൽ തന്നെ ഇത്തവണ പറഞ്ഞു.
“ശെരിക്കും എബി ചേട്ടനാരാ”.ഒന്നും പേടിച്ചു നിന്നെങ്കിലും ഷഹീർ ധൈര്യത്തോടെ ചോദിച്ചു.
സണ്ണി മുന്നിൽ നിൽക്കുന്ന മൂന്നുപേരെയും നോക്കി പുച്ഛിച്ചു ചിരിച്ചു കൊണ്ട്.
“ഇന്നത്തെ തല്ലിന്റെ പുറത്താണ് മകൾ അവനെ പറ്റി അറിയാൻ ഇവിടെ വന്നത്തേന് എന്നിക്ക് മനസ്സിലായി, ടിറ്റോ നിന്നെ തല്ലിയത് കൊണ്ടല്ല,ഉണ്ണിയെ തല്ലിയത് കൊണ്ടുമല്ല,പഴയയൊരു കണ്ണക്കിന്റെ പുറത്താണ്”.
തങ്ങൾക്ക് വേണ്ടിയല്ല എബി തല്ലിയത് മുന്നിന്റെ മനസ്സിൽ ചെറിയ ഒരു വിഷമം ഉണ്ടായി.
സണ്ണി ഗേറ്റ് അടച്ചു.മൂന്നുപേരും പരസ്പരം നോക്കി.
“കേറിവാ”. ഷാഹിറിന്റെ തോളിൽ കൈയ്യിട്ടു കൊണ്ട് സണ്ണി വീടിന്റെ അകത്തേക്ക് നടന്നു.
പുറകെ ടിറ്റൊയും അലക്സും.
സണ്ണിയുടെ റൂമിലേക്കാണ് മുന്നിനെയും കൊണ്ടുവന്നു ഇരുത്തിയത്.സണ്ണി ക്യാമ്പ്യൂട്ടറിന്റെ മുന്നിലെ കസേരയിൽ ഇരുന്നു.എതിരെയുള്ള ബെഡിൽ ടിറ്റൊയും ഫ്രെണ്ട്സും.
എന്നിക്ക് അറിയാവുന്ന എബി ക്ലസിൽ ടോപ്പറും.സെന്റർ കോർട്ടിലെ ഇടിമിന്നൽ ഹാരിസ് എബ്രഹാം വലിയവീട്ടിൽ എബിയുടെ ഓഫീഷൽ നെയിം.
സ്കൂളിൽ പഠിക്കുമ്പോളാണ് ഞാൻ അവനെ കാണുന്നത് അതും എന്തെങ്കിലും ആഘോഷം പരുപാടിയിൽ ഞങ്ങളുടെ ഫാമിലികൾ ഒന്നിച്ചു കുടുബോളാണ്.
ഹാരിസ് സാറിന്റെ കൂടെ സെൻട്രൽ ജയിലിൽ ആയിരുന്നു അവനും.പ്ലസ് വൺ പഠിക്കുന്ന സമയം ഞാൻ ആദ്യമായി അവനോട് അടുക്കുന്നത്.ആ സമയത്തു തന്നെ കേരളത്തിലെ ഒട്ടുമിക്കവാറും ക്രിമിനൽകളോടും അവൻ സംസാരിച്ചിട്ടുണ്ട്.