എന്ന ചിന്ത അവന്റെ നെഞ്ചിൽ ഒരു കല്ലുപോലെ വന്നു തറച്ചു. ശരണ്യയുടെ സാരിയുടെ പല്ല് അപ്പോഴും തോളിൽ നിന്നും താഴേക്ക് വീണു കിടക്കുകയാണ്. ആ മങ്ങിയ വെളിച്ചത്തിൽ അവളുടെ കഴുത്തിലെയും മാറിടത്തിലെയും വിയർപ്പുകണങ്ങൾ തിളങ്ങുന്നത് രാജീവ് കണ്ടു. അവൾ പതുക്കെ രാജീവിന്റെ കൈത്തണ്ടയിൽ പിടിച്ചു.
“നമുക്ക് ഇറങ്ങണ്ടേ?” അവളുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.
”മ്മ്… ഇറങ്ങാം. മക്കൾ എഴുന്നേൽക്കട്ടെ,” രാജീവ് പറഞ്ഞു. അവൻ പതുക്കെ ദിയയെ തട്ടി വിളിച്ചു.
”മോളെ… എഴുന്നേൽക്ക്, നമ്മൾ സ്ഥലത്ത് എത്തി.”
ദിയ കണ്ണുകൾ തിരുമ്മി എഴുന്നേറ്റു. മടക്കയാത്രയിൽ സീറ്റിൽ നിന്നും മാറിയപ്പോൾ അവളുടെ ടോപ്പ് ഒന്ന് കൂടി ഉയർന്നു. അത് കണ്ട രാജീവ് പെട്ടെന്ന് കണ്ണ് വെട്ടിച്ചു. തന്റെ കുടുംബത്തിന്റെ ഈ സ്വകാര്യതയും സൗന്ദര്യവും സംരക്ഷിക്കാൻ താൻ എന്തും ചെയ്യുമെന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു. വീടിന്റെ താക്കോൽ മാറ്റിന്റെ താഴെ വെച്ചിട്ടുണ്ടാവും എന്നാണ് അവനോട് വര്ഗീസ് പറഞ്ഞിരുന്നത്.
രാജീവ് താക്കോൽ തിരിച്ചു വാതിൽ തുറന്നു ഉള്ളിലേക്ക് കയറി. ആ വീട് ഒരു വലിയയൊരു രണ്ടു നല്ല ബംഗ്ലാവ പോലെത്തെയൊരു എസ്റ്റേറ്റ് ആണ്. അതിൽ കയറിയപ്പോൾ ഒരു പ്രേത സിനിമയിലെ ബംഗ്ലാവിൽ കയറിയ പോലെയാണ് അവന് തോന്നിയത്. ഒരുപക്ഷെ അവിടുത്തെ പ്രേതസാന്നിധ്യത്തേക്കാൾ രാജീവിനെ ഭയപ്പെടുത്തിയത്, തന്റെ കുടുംബത്തെ സംരക്ഷിക്കാൻ തനിക്ക് കഴിയുമോ എന്ന വേവലാതിയായിരുന്നു എന്നതാണ് വാസ്തവം.