കന്നിമാസത്തിലെ ചൂട് [സ്മിത]

Posted by

ലിന്‍സിയുടെ കവിളിലേക്ക് മിഴിനീരുകള്‍ അടര്‍ന്നു വീണു.

“ശരി…”

മേരിക്കുട്ടി മന്ത്രിച്ചു.

“നീ ആരെയാ വിളിക്കാന്‍ ഉദ്ദേശിക്കുന്നെ?”

ലിന്‍സിയുടെ കണ്ണുകള്‍ തിളങ്ങി. അവള്‍ ജലകണങ്ങള്‍ തുടച്ചു.

“രാജൂനെ…”

“ങ്ങ്ഹേ? നിന്നെ ഇവിടെയിറക്കിയ ചെക്കന്മാരില്‍ ഒരാളോ…?”

“ആ…”

“അവന്‍ ഇവിടെ അടുത്താണോ താമസിക്കുന്നെ?”

“ആ, ചെങ്കന്നൂരില്‍…”

“ഓ! അത്രയടുത്താണോ? നാലു കിലോമീറ്റര്‍ ദൂരമല്ലേയുള്ളൂ…”

“ഇക്കാര്യത്തിന് നാലല്ല നാനൂറു കിലോമീറ്റര്‍ ദൂരം വരെ അരമണിക്കൂര്‍ കൊണ്ട് പറന്നെത്തും ആണുങ്ങള്!”

“എടീ ഒച്ചേം അനക്കോം കേട്ട് പപ്പയോ ചെറുക്കനോ അറിഞ്ഞാല്‍…?”

“മമ്മി എന്‍റെ ബെഡ്റൂമില്‍ പുറത്തേക്ക് ഒരു ഡോര്‍ ഇല്ലേ? ഒച്ചേം അനക്കോം കേട്ട് പപ്പാ വന്നാ രാജു ആ ഡോറില്‍ കൂടി പുറത്ത് കടന്ന് മതില് ചാടി റോഡില്‍ എത്തിക്കോളും…അതോര്‍ത്ത് മമ്മി പേടിക്കേണ്ട…ഒന്ന് പെര്‍മിഷന്‍ തന്നാ മതി…”

മേരിക്കുട്ടി മകളെ അദ്ഭുതത്തോടെ നോക്കി. അവരെന്തോ ചിന്തിച്ചു.

“അഥവാ, ഞാന്‍ പെര്‍മിഷന്‍ തന്നില്ലെങ്കില്‍…”

അവള്‍ മകളുടെ തോളില്‍ പിടിച്ചു.

“എങ്കിലും നീയവനെ വിളിച്ചു വരുത്തില്ലെ?”

“എനിക്ക് ഒരിക്കലും കണ്ട്രോള്‍ ചെയ്യാന്‍ പറ്റാത്ത കഴപ്പുണ്ട്..അത് നേരാ..പക്ഷെ …പക്ഷെ മമ്മിയുടെ പെര്‍മിഷന്‍ ഇല്ലെങ്കില്‍ , ഇനി കഴച്ച് മരിച്ചെന്ന് പറഞ്ഞാലും ഞാന്‍ അവനെയെന്നല്ല ആരേം വിളിച്ച് കേറ്റത്തില്ല…”

മേരിക്കുട്ടിക്ക് മകളെ ഒന്ന് കെട്ടിപ്പിടിക്കണമെന്ന് തോന്നി.

“പിന്നെ വേറെ ഒരു ത്രില്ലുമുണ്ട്…”

ലിന്‍സി അമ്മയെ കുസൃതിയോടെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *