അയാൾ തന്റെ കാലുകൾ ശബ്ദമുണ്ടാക്കാതെ അടുക്കളയുടെ ഉള്ളിലേക്ക് വെച്ചു. കൈയ്യിലെ കത്തി മുറുകെ പിടിച്ചു കൊണ്ട് അയാൾ ചുറ്റും നോക്കി. അടുക്കളയിലെ ആ ചെറിയ വെളിച്ചത്തിൽ തറയിൽ ചിതറിക്കിടക്കുന്ന ശുക്ലത്തിന്റെ പാടുകളും മദജലത്തിന്റെ നനവും അയാൾ കണ്ടു. ആ കാഴ്ചകൾ അയാളെ കൂടുതൽ ഭ്രാന്ത് പിടിപ്പിച്ചു.
ശിവൻ പതുക്കെ അടുക്കളയുടെ വാതിലിന് നേരെ നീങ്ങി. എന്നാൽ അയാൾ കണ്ടിരുന്നില്ല, വാതിലിന്റെ മറവിൽ ഇരുട്ടിൽ പതുങ്ങിയിരുന്ന നക്ഷത്രയെ.
അവളുടെ ചുണ്ടിൽ അപ്പോഴും കിരണിന്റെ ബീജത്തിന്റെ നനവുണ്ടായിരുന്നു, പക്ഷേ അവളുടെ കണ്ണുകളിൽ ഇപ്പോൾ കാമമല്ല, കൊലവിളിയായിരുന്നു.
ശിവൻ വാതിൽ കടന്ന് വരാന്തയിലേക്ക് ഒന്നു കൂടി ആഞ്ഞു നോക്കാൻ തുടങ്ങിയ അതേ നിമിഷം, ഇരുട്ടിൽ നിന്നും ഒരു നിഴൽ പോലെ നക്ഷത്ര ഉയർന്നു വന്നു. തന്റെ സർവ്വശക്തിയും ആവാഹിച്ച് അവൾ ആ കനത്ത ഇരുമ്പ് പാൻ പത്രം ശിവന്റെ തലയുടെ വശത്തേക്ക് ആഞ്ഞടിച്ചു.
”ഠേ…!”
ഇരുമ്പ് തലയിൽ ചെന്നിടിച്ച ഭീകരമായ ശബ്ദം ആ നിശബ്ദതയെ കീറിമുറിച്ചു. ശിവന്റെ കയ്യിൽ നിന്നും കത്തി തെറിച്ചു പോയി. അവന്റെ കണ്ണുകൾക്ക് മുന്നിൽ നക്ഷത്രങ്ങൾ മിന്നി. ഒരു നിലവിളി പോലും പുറത്തു വരാതെ ശിവൻ ബോധരഹിതനായി തറയിലേക്ക് തകർന്നു വീണു.
അടി കിട്ടിയ ആഘാതത്തിൽ അവന്റെ തലയിൽ നിന്നും ചോര പതുക്കെ അടുക്കളയിലെ തറയിലേക്ക് പടരാൻ തുടങ്ങി. നക്ഷത്ര ആ പാൻ പത്രവും കൈയ്യിൽ പിടിച്ചു കൊണ്ട് വിയർപ്പിൽ കുളിച്ച്, വന്യമായി ശ്വാസം വിട്ടുകൊണ്ട് ആ വീണു കിടക്കുന്ന രൂപത്തെ നോക്കി നിന്നു.