ആസിഫ് ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കാനെന്ന പോലെ രജിത ഇരിക്കുന്ന ഭാഗത്ത് പോയിക്കൊണ്ടിരുന്നു. എന്തോരിരിപ്പാ അവള്‍ ഇരിക്കുന്നത്! രാവിലെ ഇരുന്നപോലെ സ്കേര്‍റ്റു തുടയിലേക്ക് തിരുകി കയറ്റി വെച്ചിരിക്കുന്നു. ഇപ്പോള്‍ തുടയുടെ മുക്കാല്‍ ഭാഗത്തോളം കാണാം. മുന്നില്‍ നിന്ന് നോക്കിയാല്‍ ടേബിളിന്റെ മുന്നിലെ മറ കാരണം ഒന്നും കാണാന്‍ കഴിയില്ല. വശങ്ങളില്‍ നിന്ന് നോക്കിയാല്‍ കാണം. അവള്‍ ഇരിക്കുന്ന കോര്‍ണറിലേക്ക് സാധാരണ ആരും പോകാറില്ല. എല്ലാവരും വെള്ളം കുപ്പിയിലാക്കി രാവിലെ തന്നെ കൊണ്ട് പോകും. അത് കഴിയുമ്പോഴായിരിക്കും ഇവള്‍ സ്കേര്‍ട്ട് തിരുകി മുകളിലേക്ക് വെക്കുന്നത്. ഇവള്‍ എന്തിനുള്ള പുറപ്പാടാണ്. മനുഷ്യനെ കമ്പിയാക്കി കൊല്ലുമല്ലോ. രജിത ഒന്നും അറിയാതെ എന്തൊക്കെയോ സ്പീഡില്‍ ടൈപ്പ് ചെയ്തു കൊണ്ടിരിക്കുന്നു.
ആസിഫ് തിരിച്ചു തന്‍റെ ടേബിളില്‍ പോയിരുന്നു. അല്ലേലും എന്തെങ്കിലും കാത്തിരുന്നാല്‍ സമയം പോകില്ല. ആസിഫിന് വല്ലാത്ത മടുപ്പ് തോന്നി. അങ്ങിനെ ആറുമണിയായി. പെട്ടെന്ന് കാര്‍ഡും പഞ്ചുചെയ്തു പുറത്തിറങ്ങി രജിതക്കു ക മ്പികു ട്ടന്‍.നെ റ്റ് വേണ്ടി കാത്തുനിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഡോര്‍ തുറന്നു. രജിതയാണെന്ന് കരുതി നോക്കിയപ്പോള്‍ അക്കൊണ്ട്സിലെ വിപിന്‍. തീര്‍ന്നു. എല്ലാ പ്ലാനും തീര്‍ന്നു. ഇവന്‍ ഇന്നെന്‍റെ കൂടെ വരും. എങ്ങിനെയാ ഇവനെയൊന്നു ഒഴുവാക്കി വിടുക. ആസിഫിന് ഭയങ്കര ദേഷ്യം വന്നു.
“ടാ നീ വരുന്നോ? എനിക്ക് ക്യാഷ് അയക്കാന്‍ പോണം. ഇന്ന് റേറ്റ് കൂടുതലുണ്ട്” എന്നും പറഞ്ഞു അവന്‍ ബസ്സ് സ്റ്റോപ്പിലേക്ക് ഓടി..
ഹോ രക്ഷപെട്ട്! രോഗി ഇച്ചിച്ചതും വൈദ്യൻ കൽപ്പിച്ചതും പാൽ!! അവനെ കൊണ്ടുള്ള ശല്യം തീര്‍ന്നു.. അപ്പോള്‍ ഓഫീസ് നമ്പരില്‍ നിന്നും ഒരു കോള്‍ വരുന്നു. ആരാണാവോ! ഫോണ്‍ എടുത്തപ്പോള്‍ രജിത. “ആസിഫ് എല്ലാവരും പോയിട്ട് നമുക്ക് പോകാം.” ശെരി എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. പത്തുപതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ അവള്‍ വന്നു.
അങ്ങിനെ ഞങ്ങള്‍ രണ്ടും പേരും കൂടി ബസ്സില്‍ കയറി. വലിയ തിരക്കൊന്നുമില്ല. കുറച്ചു ഫിലിപ്പീനോകള്‍ ഇരിപ്പുണ്ട്. രക്ഷപെട്ടു മലയാളികള്‍ ആരുമില്ല. അവന്‍ ഇരുന്ന സീറ്റില്‍ ഇടതുവശത്തായി അവള്‍ വന്നിരുന്നു. അവളുടെ മുടി എന്‍റെ തോളിലേക്ക് വീണു. ഒരു പ്രത്യേക സുഖം തോന്നി.
ബസ്സ് ഓടി തുടങ്ങിയപ്പോള്‍ തല തിരിച്ചു അവളെ നോക്കിക്കൊണ്ട് ആസിഫ് പറഞ്ഞു. “പറ. എന്നിട്ട് എന്തുണ്ടായി? അന്ന് എം.ഡിയെ പോയി കണ്ടോ?
“ങും” എന്ന് മൂളിക്കൊണ്ട് അവള്‍ കഥ തുടങ്ങി.