ജോർജിയുടെ മേൽ വലിയ നിയന്ത്രണങ്ങളാണു പുലർത്തുന്നത്. ടൂറുപോകാൻ പോലും സമ്മതിക്കില്ല. ജോർജി കോഴ്സിൽ ഫസ്റ്റാണ്. ജോർജിയെ ബിരുദത്തിനു ശേഷം യുഎസിലെ ഹാർവാർഡിലോ മറ്റോ എംബിഎയ്ക്കു ചേർക്കണമെന്നാണു തങ്കത്തിന്റെയും ഫ്രെഡ്ഡിയുടെയും ആഗ്രഹം.
അതിനാൽ തന്നെ പട്ടാളച്ചിട്ടയിലാണ് വളർത്തുന്നത്.
മമ്മിയെക്കൊണ്ട് ഞാൻ തോറ്റു- ദേഷ്യത്തിൽ ചവിട്ടിക്കുലുക്കി ജോർജി അവന്റെ മുറിയിലേക്കു പോയി.പത്തുമണിയാകാറായപ്പോഴേക്കും തങ്കം സ്കൂളിൽ പോകാനായി തയാറായി. ചുവന്ന സ്ലീവ്ലെസ് ബ്ലൗസും വെളുത്ത ഡിസൈനർ സാരിയുമായിരുന്നു അവളുടെ വേഷം. തന്റെ വാഹനമായ സ്കോഡ കോഡിയാക്കിന്റെ കീ കൈയിലിട്ടു കറക്കിക്കൊണ്ട് അവൾ പുറത്തേക്കിറങ്ങി. സാരിയിൽ അതീവചരക്കായിരുന്നു തങ്കം. ഇടയ്ക്കിടെ മാറുന്ന സാരിപ്പാളികൾ അവളുടെ പൊക്കിൾക്കുഴിയെ കാണിച്ചുകൊണ്ടേയിരുന്നു.
കാർപോർച്ചിൽ നിന്നു താമസിയാതെ അവളുടെ സ്കോഡ കുതിച്ചു.
കൊച്ചിയിലെ ഉന്നതരുടെ മക്കൾ പഠിക്കുന്ന അലയൻസ് ഇന്റർനാഷനൽ സ്കൂളിലെ ടീച്ചറാണു തങ്കം. രണ്ട് വൈസ് പ്രിൻസിപ്പൽമാരിൽ ഒരാളും പ്ലസ്ടുബാച്ചുകളുള്ളതിൽ ഒന്നിന്റെ ക്ലാസ്ടീച്ചറും അവളാണ്. ഇന്റർനാഷനൽ സ്കൂൾ ആയതിനാൽ ടീച്ചർമാർക്ക് എപ്പോഴും സാരി ധരിക്കണമെന്നൊന്നും നിയമമില്ല. എങ്കിലും തങ്കം സാരി ഇടയ്ക്കിടെ ധരിച്ചിരുന്നു. സാരി തരുന്നതുപോലെയുള്ള സെക്സ് അപ്പീൽ മറ്റൊരു വസ്ത്രത്തിനും തരാനാകില്ലെന്ന് അവൾക്കു നന്നായി അറിയാമായിരുന്നു. സാധാരണ സ്കൂളുകളിലെ ടീച്ചർമാർക്ക് അരിഷ്ടിച്ചാണു ശമ്പളം കിട്ടുന്നതെങ്കിലും അലയൻസ് സ്കൂളിൽ അതായിരുന്നില്ല സ്ഥിതി. സീനിയർ ടീച്ചറായതിനാൽ രണ്ടുലക്ഷം രൂപയോളം അവൾക്കു ശമ്പളമായി കിട്ടിയിരുന്നു. അടുത്ത അധ്യയന വർഷത്തിൽ അവൾ പ്രിൻസിപ്പലായേക്കുമെന്നും മാനേജ്മെന്റ് സൂചന നൽകിയിട്ടുണ്ട്. അങ്ങനെയെങ്കിൽ ഇപ്പോൾ കിട്ടുന്നതിന്റെ മൂന്ന് ഇരട്ടിയാകും ശമ്പളം. സിനിമാനടൻമാരുടെയും രാഷ്ട്രീയക്കാരുടെയും മറ്റ് ഉന്നതരുടെയുമൊക്കെ മക്കൾ പഠിക്കുന്ന സ്കൂളായതിനാൽ അലയൻസ് സ്കൂളിലെ പ്രിൻസിപ്പലിനു ശക്തമായ അധികാരങ്ങളും സ്വാധീനവുമുണ്ട്.
അലയൻസ് സ്കൂളിലെ വൈസ് പ്രിൻസിപ്പലിന്റെ ക്യാബിനിൽ പണിത്തിരക്കിലായിരുന്നു തങ്കം. പ്ലസ്ടുബാച്ചിന്റെ മൊത്തം കാര്യങ്ങൾ, മാത്സ് പഠിപ്പിക്കൽ, 5 മാസത്തിൽ തുടങ്ങുന്ന അടുത്ത അധ്യയന വർഷത്തിലെ അഡ്മിഷന്റെ കാര്യങ്ങൾ….അവളുടെ തലപെരുപ്പിക്കാൻ പോന്ന ജോലിത്തിരക്കുകൾ സ്കൂളിൽ അനവധിയുണ്ടായിരുന്നു.
തങ്കമ്മ തിരക്കിലാണോ? അപ്പോളാണ് ഗാംഭീര്യമുള്ള ഒരു സ്ത്രീശബ്ദം അവളുടെ കാതിൽ വന്നലച്ചത്. കാബിന്റെ ഡോർ തുറന്നു കൊണ്ട് ആറടിപ്പൊക്കവും ഒത്ത ശരീരവുമുള്ള ഒരു സ്ത്രീ കാബിനുള്ളിലേക്കു കയറി…
കലാ നായരായിരുന്നു അത്.

അലയൻസ് സ്കൂളിൽ രണ്ടു വൈസ് പ്രിൻസിപ്പൽമാരുണ്ടെന്നു പറഞ്ഞല്ലോ. ഒരാൾ തങ്കം, മറ്റെയാളാണു കലാ നായർ. കൊച്ചിയിൽ സൂപ്പർമാർക്കറ്റും റെസ്റ്റോറന്റ് ബിസിനസുമൊക്കെയുള്ള ശരത് നായരുടെ ഭാര്യ. തലസ്ഥാന ജില്ലയിൽ ബാലരാമപുരത്തിനടുത്തുള്ള അതിയന്നൂരിലെ കൊല്ലും കൊലയ്ക്കും അവകാശമുണ്ടായിരുന്ന പേരാത്ത് എന്ന പുരാതന നായർ തറവാട്ടിലെ അംഗമാണു കലാ നായർ. തെക്കൻ തിരുവിതാംകൂർ ഭാഷയിലെ സ്ലാങ്ങിലുള്ള അവരുടെ സംസാരം കേൾക്കാൻ നല്ല രസമാണ്.
കലാ നായരെ കണ്ടതും തങ്കത്തിന്റെ മുഖം വിടർന്നു.
കലേച്ചീ, ഇതെപ്പോ എത്തി.- അവൾ ആഹ്ലാദത്തോടെ വിളിച്ചു ചോദിച്ചു. രണ്ടാഴ്ചയായി ടൂറിൽ പോയിരിക്കുകയായിരുന്നു കല. മലേഷ്യ, ബാലി, സിംഗപ്പൂർ എന്നിവിടങ്ങളിലൊക്കെ ഒരു യാത്ര.
മിനിയാന്ന് എത്തിയെടീ, പിന്നെങ്ങനെ കാര്യങ്ങൾ…സുഖങ്ങള് തന്നെ? മുന്നോട്ടു നടന്നു കൊണ്ട് കലാ നായർ പറഞ്ഞു. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെ പ്രശസ്തമായ മിനി റിച്ചാർഡ് എന്ന നടിയുടെ തനിപ്പകർപ്പാണു കലാ നായർ.
കാമം തുളുമ്പി നിൽക്കുന്ന മുഖം. ഉരുണ്ടുകൊഴുത്ത് ഉയർന്നു ബ്ലൗസിനുള്ളിൽ പെരുകിത്തുളുമ്പുന്ന വൻ മുലകൾ. സാമാന്യം തടിയുള്ള ശരീരം, എന്നാൽ ഒരൽപം പോലും ചാടാത്ത അണിവയർ. പ്ലേഗ്രൗണ്ടുപോലുള്ള വയർ മുഴുവൻ കാട്ടുന്ന രീതിയിലാണു അൻപതിനായിരവും ഒരു ലക്ഷവും വിലയുള്ള ഡിസൈനർ സാരികൾ കല ഉടുക്കാറുള്ളത്. സ്കൂളിലേക്കു വരുമ്പോൾ സാരിയാണ് കല എന്നും ധരിക്കാറുള്ളത്. വയറിനു നടുക്കുള്ള ചുഴി പോലെയുള്ള മനോഹരമായ പൊക്കിൾ കുഴി