രണ്ടാമത്തെ റിങ്ങിൽ ജയ ഫോണെടുത്തു.
“ഹലോ, ആരാണ്?” അപ്പുറത്ത് ജയയുടെ ആ കാമരസം തുളുമ്പുന്ന സ്വരം കേട്ടു.
താര തന്റെ സ്വരം അല്പം വിനയത്തിലാക്കി പ്ലാൻ തുടങ്ങി.
“ഹലോ, ഇത് ജയയല്ലേ? ഞാൻ രാജേഷിന്റെ അമ്മ താരയാണ്. മോളോട് നമ്പർ ചോദിച്ചു വാങ്ങിയതാ…”
“ഓ… താരയോ? സ്മിത പറഞ്ഞിരുന്നു വിളിക്കുമെന്ന്. എന്തൊക്കെയുണ്ട് വിശേഷം?” ജയയുടെ ശബ്ദത്തിൽ ഒരു പ്രത്യേക ഉത്സാഹമുണ്ടായിരുന്നു.
“വിശേഷങ്ങളൊക്കെ നേരിട്ട് പറയുന്നതല്ലേ നല്ലത്? രാജേഷ് സ്മിതയെ പറ്റി വീട്ടിൽ പറഞ്ഞു. എനിക്ക് നിങ്ങളെ ഒന്ന് നേരിട്ട് കാണണം എന്നുണ്ട്. ഇന്ന് വൈകുന്നേരം വീട്ടിൽ ആരെങ്കിലും ഉണ്ടോ? അതോ നിങ്ങൾ ഇങ്ങോട്ട് ഒന്ന് വരുമോ? നമുക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്.” താര വല വിരിച്ചുക്കൊണ്ട് ജയയോട് ചോദിച്ചു.
ജയ ഒന്ന് ആലോചിച്ചു.
“ഇന്ന് വൈകുന്നേരം സ്മിതയുടെ അച്ഛൻ വീട്ടിൽ ഉണ്ടാവില്ല, ഒരു കല്യാണത്തിന് പോകുവാ. സ്മിതയ്ക്ക് എതോ കൂട്ടുകാരീനെ കാണാൻ പൊക്കാണെന്ന് പറഞ്ഞീരുന്നു.. ഞാൻ തനിച്ചേ ഉള്ളൂ…”
താര രാജേഷിനെ നോക്കി ഒന്ന് കണ്ണിറുക്കി.
“എന്നാൽ പിന്നെ എന്തിനാ മടിക്കുന്നത്? നിങ്ങൾ ഇങ്ങോട്ട് പോര്. . നമുക്ക് സമാധാനമായി ഇരുന്ന് ഈ കുട്ടികളുടെ കാര്യം സംസാരിക്കാം. പിന്നെ… എനിക്കും ജയയോട് പേഴ്സണലായി ചിലത് ചോദിക്കാനുണ്ട്.”
“ശരി താരേ… അഞ്ചു മണിയോടെ ഞാൻ അങ്ങോട്ട് വരാം. .” ജയ സമ്മതിച്ചു.
ഫോൺ കട്ട് ചെയ്തതും താര ഒരു വന്യമായ ചിരിയോടെ രാജേഷിനെ നോക്കി.
“ദാ… നിന്റെ ആ അമ്മായമ്മ ചരക്ക് ഇങ്ങോട്ട് വരാമെന്ന് സമ്മതിച്ചിട്ടുണ്ട്. അഞ്ചു മണിക്ക് ആ തള്ള ഇവിടെ എത്തും. . കേട്ടോടാ?”