വഴിവിട്ട ബന്ധങ്ങൾ

Posted by

വഴിവിട്ട ബന്ധങ്ങൾ

Vazhivitta Bandhangal  bY Arun

 

എന്താ ആന്റീ മനൊജേട്ടൻ എതുവരെ വന്നില്ലേ? അയലത്തെ വനജയുടെ ചൊദ്യം കെട്ടാണ് ശാരദ, മയക്കത്തിൽ നിന്നും ഉണർന്നത്. അറിയപ്പെടുന്ന ഒരു ഫുട്ബാൾ കളിക്കാരനാണ് ശാരദയുടെ മകൻ മനോജ്. ട്രയിനിങ്ങ് ഇല്ലാത്ത ദിവസങ്ങളിൽ സാധാരണ അഞ്ചു മണിക്കു വരാരുള്ള മനോജ് അന്ന് ആറു മണി ആയിട്ടും വന്നിരുന്നില്ല. മകനെ കാത്തു സിറ്റൗട്ടിൽ ഇരിക്കുകയായിരുന്നു. ശാരദ.
‘ഇല്ല എതുവരെ വന്നില്ല. നിങ്ങൾ എവിടെ പൊകുവാ? ‘
” ആശുപ്രതിയിൽ പൊകവാ നീതുമൊൾക്കു ചെറിയ പനി, വിജയന് അത്യാവശ്യമായി ഒരിടം വരെ പൊകാനുള്ളത് കൊണ്ട് ഞാനും കൂടെ പൊകാം എന്നു വിചാരിച്ചു.’വനജയുടെ അച്ചൻ ആണ് മറുപടി പറഞ്ഞത്.
വനജയുടെ ഭർത്താവ് വിജയൻ ദുബായിയിൽ നിന്നും വന്നിട്ടു രണ്ടു ദിവസമെ ആയിരുന്നുള്ളൂ. കൂട്ടുകാരേ കാണാൻ പൊകാനുണ്ടായിരിക്കും. ശാർദ് ആത്മഗതം ചെയ്തു.
കൈക്കുഞ്ഞിനെയും കൊണ്ട് വനജയും അവളുടെ അച്ചന്നും പൊകുന്നതു കണ്ടപ്പൊൾ ശാരദ തന്റെ മകനെക്കുറിച്ച ഓർത്തുപോയി. മറ്റേ നാജിന്റെ വിവാഹത്തിനായി പെൺകുട്ടിയ്ക്കുവേണ്ടിയുള്ള തിരച്ചിൽ ശാരദ, തുടങ്ങിയിരുന്നു. ഒന്നും ഇതുവരെ ഒത്തു വന്നില്ല. ഇരുപത്താറു വയസല്ലെ അയിട്ടുള്ളൂ ഇനിയും സമയം ഉണ്ടല്ലൊ. ശാരദ ആശ്വസിച്ചു.
ശാരദയെ കണ്ടാൽ ഇരുപത്താറ് വയസുള്ള ഒരു മകൻ ഉണ്ടെന്ന് ആരും തന്നെ പറയില്ല. വടിവൊത്ത ശരീരമായിരുന്നു അവരുടേത്. അഞ്ചടി നാലിഞ്ച് ഉയരം വരും. അല്പം തടിച്ച വയറും സാമാന്യത്തിൽ കവിഞ്ഞ വലിപ്പമുള്ള മാറും കൊഴുത്തുരുണ്ട് രൂപമൊത്ത ച ന്തികളും അവർക്ക് ഒരു മുപ്പതുകാരിയുടെ പ്രൗഢി നൽകി.
ശാരദയുടെ വിവാഹ ജീവിതത്തിന്റെ തുടക്കം തന്നെ ഒരു ദുരന്തമായിരുന്നു. മനോജിന് മൂന്നു വയസ്സുള്ളപ്പോൾ അവരുടെ ഭർത്താവ് ഒരു അപകടത്തിൽ മരിച്ചു. അതിനു ശേഷം മനോജിന് അച്ഛനും അമ്മയുമെല്ലാം ശാരദയായിരുന്നു.
അയൽക്കാതി മാധവിയും അവരുടെ മകൾ വനജയുമായിരുന്നു ഒഴിവുസമയങ്ങളിലെ ശാരദയുടെ ഏക ആശ്രയം
മനോജ് വരുന്നതു വരെ മാധവിയുടെ വീട്ടിൽ പൊയിരുന്ന് കൊച്ചുവർത്തമാനം പറയാം എന്നു കരുതി ശാരദ വീടും പൂട്ടി മാധവിയുടെ വീട് ലക്ഷ്യമാക്കി നടന്നു.

Leave a Reply

Your email address will not be published. Required fields are marked *