ജയശങ്കറിന്റെ ജോലി കാരണം മുത്തശ്ശിയെ പിരിഞ്ഞു നിൽക്കേണ്ടി വന്നെന്ന ദുഃഖം മാത്രമേ ഉള്ളു. ഒരു നിവൃത്തി ഉണ്ടെങ്കിൽ അവർ മുത്തശ്ശിയുടെ അടുത്ത് വന്നു നിന്നേനെ. കാരണം തന്റെ ബാല്യ കൗമാര യൗവന ഘട്ടങ്ങളിൽ മുത്തശ്ശി ആയിരുന്നു ഹൈമക്ക് കൂട്ട്. (കാര്യം ജയശങ്കർ അകലത്തെവിടെയോ ഉണ്ടായിരുന്നെങ്കിലും)
അവർ മുത്തശ്ശിയും പേരക്കുട്ടിയും തമ്മിൽ സംസാരിക്കാത്ത വിഷയങ്ങളില്ലായിരുന്നു. കുട്ടിക്കാലത്തു മുത്തശ്ശി ഹൈമക്ക് പുരാണ കഥകളായിരുന്നു പറഞ്ഞു കൊടുത്തിരുന്നതെങ്കിൽ ഹൈമ കൗമാരത്തിലർക്കും യൗവനത്തിലേക്കും കാലു വെച്ചപ്പോൾ അത് പിന്നെ പഴമ്പൂരാണങ്ങളിലേക്കും നാട്ടുവർത്തമാനങ്ങളിലേക്കും ചില്ലറ പരദൂഷണങ്ങളുലെക്കും വഴി മാറി. അൽപ സ്വല്പം പീസും മുത്തശ്ശി പറയാറുണ്ട്. അത് കേട്ട് ഹൈമയുടെ യോനി എത്ര പ്രാവശ്യം ആണ് അറിയാതെ മിഴി ചിമ്മിത്തുറന്നടഞ്ഞിരുന്നതെന്നോ… ചുരുക്കിപ്പറഞ്ഞാൽ അവർ നല്ല ഫ്രൻസ് ആയിരുന്നു. അത് കൊണ്ടൊക്കെയാണ് ഹൈമക്ക് മുത്തശിയോടിത്ര സ്നേഹം. മൂത്ത കുട്ടിയെ സ്‌കൂളിൽ ആക്കുന്നതിനു മുൻപ് ഹൈമ സൗകര്യം പോലെ ഇടയ്ക്കിടെ കുട്ടികളെയും കൊണ്ട് ഇട ദിവസങ്ങളിൽ ചിലപ്പോൾ വന്നു മുത്തശ്ശിക്കരികിൽ ഒന്ന് രണ്ടു ദിവസം നിൽക്കാറുണ്ട്. പക്ഷെ അവർ സ്‌കൂളിൽ പോയിത്തുടങ്ങിയതിനു ശേഷം ആ സന്ദർശനങ്ങൾ വെക്കേഷന് മാത്രമായി ചുരുങ്ങി.
അങ്ങനെ പതിവ് പോലെ ഈ അവധിക്കാലത്തും തന്റെ മുത്തശ്ശിയോടൊത്തു കുറച്ചു ദിവസം ചിലവഴിക്കാൻ ഹൈമ തറവാട്ടിലെത്തി. ഇത്തവണ കുറച്ചു കൂടുതൽ ദിവസം നിൽക്കാനാണ് ഉദ്ദേശം. കാരണം ഇത്തവണ ജയശങ്കർ തന്റെ കുറച്ചു ബുദ്ധിജീവി സുഹൃത്തുക്കളുടെ കൂടെ വടക്കേ ഇന്ത്യൻ പര്യടനനത്തിനു പോയി.
ലൈഫ് ഓഫ് ഹൈമചേച്ചി 5
Posted by