മൈക്രോവേവ് അവന്‍ [Master]

Posted by

തമ്മിലുരുമ്മി കേറാനും ഇറങ്ങാനും മത്സരിക്കുന്ന ഉരുണ്ട വെണ്ണക്കുടങ്ങള്‍. യ്യോ, അവള് പോകുകയാണ്. എനിക്കവളെ കണ്ടു മതിവന്നിട്ടില്ല. ഇതുപോലെയൊരു ചരക്കിനെ ഇനി കാണാന്‍ എന്നാണ് സാധിക്കുക എന്നോര്‍ത്തപ്പോള്‍ എന്റെ ഉള്ളു കാളി; എന്തെങ്കിലും നഷ്ടമാകുന്നു എന്ന് തോന്നുമ്പോള്‍ ഉണ്ടാകുന്നതരം കാളല്‍. മിനിമം അവളാരാണ്, എവിടെയാണ് താമസം എന്നെങ്കിലും അറിഞ്ഞേ തീരൂ എന്ന് പെട്ടെന്നുതന്നെ ഒരു തീരുമാനം ഞാന്‍ പാസാക്കി. അനുബന്ധമായി ചേട്ടനെന്നെ പാരയോട് പറയാനുള്ള ഒരു കള്ളവും ഞാന്‍ കണ്ടുപിടിച്ചു.

“ജോസ്ച്ചായാ, എന്റെ ഒരു കസ്റ്റമര്‍ വിളിച്ചിരുന്നു. കുറച്ച് കാശ് തരാനാണ്. ഞാന്‍ ഒന്ന് പോയേച്ചു വേഗമിങ്ങു വരാം”

പത്രത്തില്‍ തല കുമ്പിട്ടിരുന്ന ചേട്ടനോട് അങ്ങനെ പറഞ്ഞിട്ട് വേഗം ഞാന്‍ പുറത്തിറങ്ങി. അയാളുടെ മറുപടി എനിക്ക് പ്രശ്നമായിരുന്നില്ല. എന്റെ വണ്ടിയില്‍ത്തന്നെ തിരികെ പോകാന്‍ എത്ര നേരം വേണേലും അതിയാന്‍ കാത്തിരുന്നോളും എന്നെനിക്കറിയാം. ഇല്ലെങ്കില്‍ അതിയാന് ചിലവാക്കേണ്ടത് ഇരുന്നൂറ്റി അമ്പത് രൂഭാ ആണ്! അവള്‍ കാറിലേക്ക് കയറി അത് റിവേഴ്സ് എടുക്കുന്നത് നോക്കിക്കൊണ്ട്‌ ഞാനും എന്റെ വാനിലേക്ക് കയറി. അവളുടെ ഫോണ്‍ സംഭാഷണത്തില്‍ മണത്ത പന്തികേടാണ് അവളെ പിന്തുടരാന്‍ ഒന്നാമതായി എന്നെ പ്രേരിപ്പിച്ചത്. എന്നാല്‍ രണ്ടാമത്തെ കാരണം ഒന്നാം കാരണത്തിന്റെ പത്തിരട്ടി വലുതായിരുന്നു; എന്തായിരുന്നു അത്? ആരെന്നറിയാത്ത ആ മദസുന്ദരിയെ പണിയണം എന്ന മോഹം തന്നെ. നോക്കണേ എന്റെ ആക്രാന്തവും അത്യാഗ്രഹവും? ഡി വൈ എസ് പിയുടെ ഭാര്യയാണ് അവളെന്ന് അറിഞ്ഞിട്ടും പാണ്ടി ലോറിക്ക് തലവയ്ക്കുന്ന തവളയായി ഞാന്‍ മാറുകയാണോ എന്നല്ലേ നിങ്ങള് ചിന്തിച്ചത്? എന്ത് ചെയ്യാന്‍! കുണ്ണയ്ക്കുണ്ടോ തലച്ചോര്‍?

ക്രേറ്റ പോയ ദിക്കിലേക്ക് തന്നെ ഞാന്‍ വണ്ടി വിട്ടു. അവള്‍ ശ്രദ്ധിക്കാതിരിക്കാന്‍ തക്ക അകലം പാലിച്ചുകൊണ്ടായിരുന്നു എന്റെ യാത്ര. അവളുടെ ശകടം നഗരപരിധി കഴിഞ്ഞ് വീണ്ടും മുന്‍പോട്ടു നീങ്ങി; പിന്നാലെ വിദഗ്ധമായി ഞാനും. ഏതാണ്ട് പത്തുമിനിറ്റ് അങ്ങനെ ചെന്നപ്പോള്‍ അല്‍പ്പം മുന്‍പിലായി അവളുടെ വണ്ടി നില്‍ക്കുന്നത് കണ്ടു ഞാന്‍ ബ്രേക്കില്‍ കാലമര്‍ത്തി. വണ്ടി സൈഡാക്കിയ ശേഷം മുന്‍പിലേക്ക് നോക്കി. അവള്‍ കാറില്‍ത്തന്നെ ഇരിക്കുകയാണ്.

അല്‍പ്പം കഴിഞ്ഞപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ അവളുടെ കാറിലേക്ക് കയറുന്നത് ഞാന്‍ കണ്ടു. എന്റെ ചങ്കിടിപ്പ് അതോടെ ഒറ്റയടിക്ക് ഇരട്ടിയായി. അവളുടെ കാര്‍ വീണ്ടും മുന്‍പോട്ടു നീങ്ങിത്തുടങ്ങിയപ്പോള്‍ ഞാനും മെല്ലെ അതിനെ പിന്തുടര്‍ന്നു.

നഗരത്തില്‍ നിന്നും ഒരു ഗ്രാമത്തിലേക്ക് കാര്‍ പ്രവേശിച്ചു. പ്രധാന റോഡിലൂടെ കുരെദൂരേം പോയ കാര്‍, ഒരു ടി ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞു. അതിനെ ഞാന്‍ അകലം വിട്ടു പിന്തുടര്‍ന്നു. കുറെ ചെന്നപ്പോള്‍, അധികം വീടുകള്‍ ഇല്ലാത്ത ഒരിടത്ത് കാണപ്പെട്ട ഒരു വലിയ വീട്ടിലേക്ക് അത് കയറുന്നത് ഞാന്‍ കണ്ടു. സാവകാശം ആ വീടിനെ സമീപിച്ച ഞാന്‍ ഉള്ളിലേക്ക് നോക്കി. അവനും അവളും കൂടി കാറില്‍ നിന്നും ഇറങ്ങുന്നത് കണ്ടുകൊണ്ട്‌ ഞാന്‍ മുന്‍പോട്ടു നീങ്ങി. ഇനിയെന്ത് എന്നെനിക്കറിയില്ലായിരുന്നു. ഏതാണ്ട് ഒന്നര ഏക്കര്‍ വരുന്ന സ്ഥലത്ത് നില്‍ക്കുന്ന ആ രണ്ടുനില വീടിനു സമീപത്ത് വീടുകള്‍ ഒന്നുമില്ല. നേരെ എതിരെയുള്ള സ്ഥലം ആള്‍ത്താമസം ഇല്ലാതെ കാടുപിടിച്ച് കിടക്കുകയാണ്. എല്ലാം കൊണ്ടും കള്ളവെടി വയ്ക്കാന്‍ പറ്റിയ സ്ഥലത്താണ് ആ വീട്. ഓര്‍ത്തപ്പോള്‍ എന്റെ ഉള്ളില്‍ കാമം ആര്‍ത്തിരമ്പി. അവള്‍ അവനെയും കൊണ്ട് എന്തിനായിരിക്കും പോയത്? ആരാണ് അവന്‍? ആരുമില്ലാത്ത നേരം നോക്കി ഊക്കി സുഖിക്കാനല്ലേ അവള്‍ അവനെയും കൊണ്ട് വീട്ടില്‍ എത്തിയിരിക്കുന്നത്? ഇനി ഇതുതന്നെയാണോ അവളുടെ വീട്, അതോ ഇത് വല്ല സെറ്റപ്പും ആണോ? അങ്ങനെ ചോദ്യങ്ങള്‍ സ്വയം ചോദിച്ചുകൊണ്ട് ലക്ഷ്യമില്ലാതെ ഞാന്‍ മുന്‍പോട്ടു പൊയ്ക്കൊണ്ടിരുന്നു.

വണ്ടി ഒരു കവലയില്‍ എത്തിയപ്പോള്‍ ഞാന്‍ ബ്രേക്ക് ചവിട്ടിയിട്ട് ചുറ്റും നോക്കി. ആകെ മൂന്നോ നാലോ കടകള്‍ മാത്രമുള്ള ഒരു ഗ്രാമീണ കവലയായിരുന്നു അത്. കടകളിലെങ്ങും  സാധനം വാങ്ങാന്‍ ആരുമില്ല. രണ്ട് ഓട്ടോകള്‍ യാത്രക്കാരെ കാത്തു കിടപ്പുണ്ട്. ഞാന്‍ മദ്യം ഒരിറക്ക് കൂടി ഉള്ളിലാക്കിയ ശേഷം വണ്ടിയില്‍ നിന്നുമിറങ്ങി അടുത്തുകണ്ട പലചരക്കുകടയിലേക്ക് ചെന്നു.

“എന്താ സാറെ? എന്ത് വേണം?” കടക്കാരന്‍ പ്രതീക്ഷയോടെ, പല്ലുകള്‍ മുഴുവന്‍ കാട്ടി ഇളിച്ചുകൊണ്ട്‌ ചോദിച്ചു.

“ഒരു പാക്കറ്റ് തേയില, ഒരു കിലോ പഞ്ചസാര” തലേന്ന് വൈകിട്ട് വാങ്ങണം എന്ന് ഭാര്യ പറഞ്ഞിരുന്ന ആ സാധനങ്ങള്‍ ഇവിടെനിന്നും വാങ്ങിയേക്കാം എന്ന് തീരുമാനിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു. അയാള്‍ തലയാട്ടിയിട്ട് പറഞ്ഞ സാധനങ്ങള്‍ എടുത്തു.

“ആരാ? ഇവിടെ കണ്ടു പരിചയമില്ലല്ലോ?” പഞ്ചസാര പൊതിയുന്നതിനിടെ അയാള്‍ ചോദിച്ചു.

“ഞാന്‍ ഇവിടെ ഉള്ളതല്ല; വേറൊരാളുടെ വീട്ടിലേക്ക് വന്നതാ. പക്ഷെ കണ്ടുപിടിക്കാന്‍ പറ്റിയില്ല. പഞ്ചാരേം തേയിലേം വേണമെന്ന് ഭാര്യ പറഞ്ഞത് ഓര്‍മ്മ വന്നപ്പോള്‍ അങ്ങ് വാങ്ങിയേക്കാം എന്ന് കരുതി കയറിയതാ”

അയാള്‍ ചിരിച്ചു; പിന്നെ ചോദിച്ചു:

“ആരെ കാണാനാ വന്നത്?”

“മുകുന്ദന്‍ സാറില്ലേ? ഡി വൈ എസ് പി? പുള്ളിയുടെ വീട് തേടി വന്നതാ”

“യ്യോടാ അങ്ങേരുടെ വീട് ഇങ്ങോട്ട് വരുന്ന വഴിക്ക് തന്നെ ആണല്ലോ? ആരോടേലും ചോദിച്ചാല്‍ പറഞ്ഞു തന്നേനെമല്ലോ?”

“റോഡില്‍ ആരേം കണ്ടില്ല”

“ഇവിടുന്ന് നേരെ തിരിഞ്ഞു പോയി കുറെ ചെല്ലുമ്പോള്‍ ഇടതുവശത്ത് കാടുപിടിച്ച് ആള്‍ത്താമസം ഇല്ലാത്ത ഒരു സ്ഥലം കാണാം. അതും മുകുന്ദന്റെ സ്ഥലം തന്നാ. അതിന്റെ നേരെ എതിരെ ഒള്ള വല്യ വീടാ അയാളുടേത്. പക്ഷെ അയാളവിടെ ഇല്ലല്ലോ? കണ്ണൂരാ ഇപ്പോള്‍. വല്ലപ്പോഴുമൊക്കെ മാത്രമേ വീട്ടിലേക്ക് വരൂ എന്നാ കേട്ടത്” ഞാന്‍ ചോദിക്കാതെ തന്നെ അയാള്‍ എനിക്ക് വിവരങ്ങള്‍ നല്‍കാന്‍ തുടങ്ങി.

“അപ്പൊ അവിടെ ആരുമില്ലേ? ഒരു പാഴ്സല്‍ കൊടുക്കാനാരുന്നു. ഒരു പാഴ്സല്‍ കമ്പനീന്നാ ഞാന്‍ വരുന്നത്”

Leave a Reply

Your email address will not be published. Required fields are marked *