ലക്ഷ്മീവനം [പമ്മന്‍ ജൂനിയര്‍]

Posted by

ഡോക്ടറേ ക്ഷമിക്കണം, കമ്പിചിപ്പിയെന്ന നമ്മുടെ പ്രോജക്ട് നടന്നതാണ്. പക്ഷേ ഈ ലോക്ക് ഡൗണ്‍ സമയത്ത് താങ്കള്‍ക്ക് അത് അപ് ലോഡ് ചെയ്യാന്‍ കഴിയുമോ എന്ന ആശങ്കകാരണം ഞാനത് പാതിവഴിയില്‍ ലോക്കിട്ട് വെച്ചിരിക്കുകയാണ്.

നോ…നോ… നോ… പേജ് മാറ്റാന്‍ വരട്ടെ ലക്ഷ്മീവനത്തിലേക്ക് തിരികെ വരാം.

ഞാന്‍ ഇന്റര്‍വ്യൂവീനിന് എത്തുന്ന ദിവസം തന്നെ ശ്രീകാന്തിന് കമ്പനിയില്‍ നിന്ന് ഡല്‍ഹിക്ക് അത്യാവശ്യമായ ഒരു മീറ്റിംഗിന് പോകേണ്ടി വന്നു. കൊറോണ കാരണം ചൈനയില്‍ നിന്ന് അവരുടെ കമ്പനി പര്‍ച്ചേസ് ചെയ്യുന്ന സാധനങ്ങള്‍ക്ക് ഷോട്ടേജ് വന്നു. അതിനെ റിക്കവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാനുള്ള മീറ്റിംഗ് ആണ്.

‘എടോ ഇയാളവിടെ ഇന്റര്‍വ്യൂവിന് പോയിട്ട് വീട്ടില്‍ സ്‌റ്റേ ചെയ്തിട്ട് പിറ്റേന്ന് പോയാല്‍ മതി. എടിപിടീന്ന് തിരികെ പോവണ്ട. പിന്നെ അവിടെ ലക്ഷ്മി ഒറ്റയ്‌ക്കേ കാണൂ. മോളെ മാമ്മന്റെ മക്കള്‍ വന്ന് കൊണ്ടുപോയിരിക്കുവാ. താനവിടുള്ളത് അവള്‍ക്കൊരു സന്തോഷവമാവും…’ ശ്രീകാന്ത് ചെന്നൈ എയര്‍പോര്‍ട്ടില്‍ ചെക്ക് ഇന്‍ ചെയ്തിട്ട് എന്നെ വിളിച്ച് പറഞ്ഞതാണ്. അരുതാത്തതൊന്നും ആ നിമിഷങ്ങളിലൊന്നും ഈ പാവപ്പെട്ട അവിവാഹിതന്റെ മനസ്സില്‍ വന്നിട്ടില്ല. സത്യമാണ് പറയുന്നത്.

ഇന്റര്‍വ്യൂവിനൊക്കെ പോയി. ശ്രീകാന്തിന്റെ ഫ്രണ്ട് ആണെന്ന് അറിഞ്ഞപ്പോള്‍ തിരുവനന്തപുരംകാരി റിസപ്ഷനിസ്റ്റ് എനിക്ക് പ്രത്യേക പരിഗണനയൊക്കെ നല്‍കി. മറ്റൊരു കമ്പനിയിലാണ് ജോലിയെങ്കിലും അവന് എംആര്‍എഫില്‍ നല്ല പിടിപാടാണെന്ന് എനിക്ക് മനസ്സിലായി. സത്യം പറഞ്ഞാല്‍ ശ്രീകാന്തിനോടുള്ള സൗഹൃദം കാരണം ആ പെണ്‍കൊച്ച് ഷിഫോണ്‍ സാരിക്കിടയിലൂടെ അവളുടെ വട്ടപ്പൊട്ട് വലുപ്പത്തിലുള്ള പുക്കിള്‍ കാണിച്ചിട്ടും ഞാന്‍ നോക്കിയില്ല കേട്ടോ. ഇന്റര്‍വ്യൂ ഒക്കെ കഴിഞ്ഞു. തിരികെ ചെന്നൈ പട്ടണത്തിലെ ചൂടില്‍ നടന്നും ഓട്ടോറിക്ഷയും പിടിച്ച് ശ്രീകാന്തിന്റെ വീട്ടിലെത്തി. ട്രെയിനിറങ്ങി അടുത്ത ലോഡ്ജില്‍കയറി ഫ്രെഷ് ആയി നേരെ ഇന്റര്‍വ്യൂവിന് പോയ ഞാന്‍ ഇപ്പോള്‍ ശ്രീകാന്തിന്റെ വീട്ടിലെ കോളിംഗ് ബെല്ലില്‍ വിരല്‍ അമര്‍ത്തുമ്പോള്‍ നന്നെ വിയത്ത് കുളിച്ചിരുന്നു.

‘ ആ്ആ ഏട്ടാ… ഞാന്‍ നോക്കിയിരിക്കയായിരുന്നു. ശ്രീയേട്ടന്റെ ഫോണിലായിരുന്നു നമ്പര്‍. കാണാഞ്ഞപ്പോള്‍ ഞാന്‍ ശ്രീയേട്ടനെ വിളിച്ച് നമ്പര്‍ ചോദിക്കാനിരിക്കയായിരുന്നു…’
ലക്ഷ്മി കതക് തുറന്നു. നല്ല കരിമഴികൊണ്ട് കണ്ണെഴുതിയ നീല ചുരിദാറിട്ട വെളുത്ത് ചുവന്ന മുപ്പത്തിനാലുകാരി.

‘ആരാ ലെച്ചൂ…’ അടുത്തവീട്ടില്‍ നിന്ന് ഷക്കീലയെക്കാള്‍ തടിച്ചൊരു സ്ത്രീ തല പുറത്തേക്കിട്ട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *