“അതുശരി…നാളെ നമുക്കൊന്ന് അവിടെ പോണം കേട്ടോ, ഡാഡി” രാധിക ചായ പകുതി കുടിച്ചു കൊണ്ട് മുത്തുക്കുട്ടിക്ക് ഗ്ലാസ് കൊടുത്തു.
“ഉം .. രാധൂ.” ചായ കുടിച്ചു തീർത്തുകൊണ്ട് ഡാഡി പറഞ്ഞു.
ചായയുടെ പൈസ വാങ്ങിയതും മുത്തുക്കുട്ടി അടുപ്പ് അണച്ചു.
“വിറകു വല്ലതും ഉണ്ടോ മുത്തുക്കുട്ടി, രാത്രിയിൽ ചെറു ചൂടിന് ..” ഡാഡി രാധികയെ ഇടംകണ്ണിട്ട് നോക്കിയപ്പോൾ അവൾ വിരൽകൊണ്ട് കടിച്ചു.
“ഞാൻ വീട്ടിലേക്ക് കുറച്ചു വിറക് ഇവിടെ എടുത്തു വെക്കാറുണ്ട് അതിൽ നിന്നും കുറച്ചെടുത്തോളു സാറെ ..” ചായ ഗ്ലാസ് കഴുകികൊണ്ട് മുത്തുക്കുട്ടി പറഞ്ഞു.
“എവിടെയാണത്?”
“വരൂ കാണിക്കാം” മുത്തുക്കുട്ടി അയാളുടെ ചായക്കട അടച്ചു വെച്ചു മുൻപേ നടന്നു.
ആ മലമൂട്ടത്തിൽ അപ്പോൾ നേരം ഇരുട്ടി തുടങ്ങി സൂര്യൻ ചക്രവാളത്തിൽ അസ്തമിക്കാൻ തയാറെടുത്തു. മഞ്ഞയും ഓറഞ്ചും കലർന്ന ആകാശത്തിലേക്ക് നോക്കികൊണ്ട് രാധിക
ഒന്ന് ഇരുട്ടി തരുമോ എന്ന മട്ടിൽ നോക്കി.
ഡാഡി അപ്പോൾ അയാളോടപ്പം അവർ നിക്കുന്നതിന്റെ താഴെ ഉയരമുള്ള മരങ്ങൾ നിക്കുന്ന പരപ്പായ സ്‌ഥലതെക്ക് നടന്നു.
രാധിക കണ്ണടച്ചുകൊണ്ട് ശ്വാസമെടുത്തു ചായക്കടയുടെ പിറകിലേക്ക് നടന്നു ചെറുപക്ഷികൾ ആകാശത്തിലേക്ക് പറക്കുന്നത് നോക്കികൊണ്ട് അവൾ തന്റെ പഴയ ഭർത്താവായ ജോയോട് പറഞ്ഞതിനെക്കുറിച്ചു ആലോചിച്ചു.
ഇതുവരെ ജോയുടെ ഒപ്പം ചിലവിട്ട രാധികയല്ല താനിപ്പോ, പൂർണ്ണമായും ഡാഡിയുടെ കരങ്ങളിൽ കിടന്നു പിടിയാൻ കൊതിക്കുന്ന ഡാഡിയുടെ വിയർപ്പു നുണയാൻ മോഹിക്കുന്ന അദ്ദേഹത്തിന്റെ അരക്കെട്ടിന്റെ ഭാരം മുഴുവനും ഈ ജന്മം മുഴുവനും താങ്ങാൻ കെല്പുള്ള പെണ്ണായി മാറിക്കഴിഞ്ഞു.