പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 17 [Wanderlust]

Posted by

എഴുന്നേറ്റു. എന്റെ കവിളിൽ ഒരു മുത്തവും തന്നു. )

: ഇനി എന്റെ മോൻ പോയി കുളിച്ചു റെഡിയായിട്ട് വാ… അപ്പോഴേക്കും ഞാൻ പോയി കുളിച്ച് അടുക്കളയിൽ കയറട്ടെ…

: ഒന്ന് ഫിനിഷ് ചെയ്തിട്ട് പോ എന്റെ മുത്തേ….

: അയ്യട… അങ്ങനെ രാവിലെ തന്നെ സുഖിക്കണ്ട…
നല്ല മോനായിട്ട് ഓഫീസിൽ ഒക്കെ പോയിട്ട് വാ.. രാത്രി ഒരു സർപ്രൈസ് തരാം…

: എന്തിനാ മുത്തേ രാത്രിവരെ കാത്തിരിക്കുന്നെ… ഇന്ന് ലീവാക്കിയലോ ഞാൻ

: ഡാ ചെറുക്കാ…. എഴുന്നേറ്റ് കുളിച്ചിട്ട് വേഗം ഓഫിസിൽ പോകാൻ നോക്കട….

: ശരി തമ്പുരാട്ടി…..

______/_______/_______/________

ഒരാഴ്ചത്തെ സുഖ ജീവിതനിന് ശേഷം വീണ്ടും ജോലിക്ക് പോകുന്നതിന്റെ എല്ലാ പ്രശ്നങ്ങളും ഉണ്ട്. പോവാതെ പറ്റില്ലല്ലോ. കുളിച്ചു റെഡിയായി നേരെ വീട്ടിലേക്ക് വിട്ടു. അവിടെ ചെന്ന് ഡ്രസ് മാറി ബൈക്കുമെടുത്ത് ഇറങ്ങാൻ നേരം ചെറുതായൊന്ന് മഴ പൊടിഞ്ഞു. വേനൽ മഴ കിട്ടിയില്ലല്ലോ എന്ന പരാതി ഇന്നലെകൂടി അമ്മ പറയുന്നത് കേട്ടിരുന്നു.

: അടിപൊളി… ഒരു 5 മിനിറ്റ് കഴിഞ്ഞിട്ട് മഴ പെയ്തിരുന്നെങ്കിൽ…. ഒരുത്തൻ നനഞ്ഞുകൊണ്ട് കയറി വരുന്നത് കാണാമായിരുന്നു.

: രാവിലെ തന്നെ അടികൂടാൻ വരല്ലേ എന്റെ പൊന്നു ചേച്ചി… നീ ഒന്ന് പോയേ

: ഒരു 10 മിനിറ്റ് നിന്നു നോക്ക് … എന്നിട്ടും തോർന്നില്ലെങ്കിൽ കാറെടുത്തിട്ട് പൊക്കോ…

: അല്ലെങ്കിൽ തന്നെ വൈകി… നീ പോയി താക്കോൽ എടുത്തിട്ട് വാ..

ചേച്ചി പോയി കാറിന്റെ താക്കോൽ എടുത്തു കൊണ്ടുവന്നു. അധികം വൈകിയാൽ ശരിയാവില്ല. പണിക്കാരൊക്കെ വന്നിട്ട് ചുമ്മാ ഇരിക്കും അവിടെ. സൈറ്റ് എഞ്ചിനീർ ഇന്ന് അൽപ്പം വൈകിയേ വരൂ എന്ന് പറഞ്ഞിരുന്നു. ഞാൻ വരാൻ കാത്തിരിക്കുകയായിരുന്നു കുറേ എണ്ണം. ആരൊക്കെയോ ലീവിന് കൊടുത്തിട്ടുണ്ട് എന്ന് പ്രദീപേട്ടൻ പറഞ്ഞിരുന്നു. മഴ ആയതുകൊണ്ട് ഒരു ഗുണം ഉണ്ടായി. ഊട്ടി ട്രിപ്പൊക്കെ കഴിഞ്ഞ് ആകെ പൊടി പിടിച്ചു കിടക്കുകയായിരുന്ന വണ്ടി ഒന്ന് വെടിപ്പായി.

വീട്ടിൽ നിന്നും തിരിഞ്ഞ് മെയിൻ റോഡിലേക്ക് കയറി കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ആണ് നമ്മുടെ ടീച്ചർ സലാമിക്കയുടെ പീടിക വരാന്തയിൽ നിൽക്കുന്നത് കണ്ടത്. ടീച്ചർ മാത്രം അല്ലല്ലോ…. വേറെയും 2 ആൾ ഉണ്ടല്ലോ. എല്ലാവരും പണിക്ക് പോകാൻ ഇറങ്ങിയതാണ്. പ്രതീക്ഷിക്കാത്ത മഴ അല്ലെ. കുട എടുത്തുകാണില്ല. ബസ് സ്റ്റോപ്പുവരെ ഒരു 200 മീറ്റർ ഇനിയും നടക്കാൻ ഉണ്ട്. എല്ലാവരും മഴയെ ശപിച്ചുകൊണ്ടായിരിക്കും വഴിയിൽ നിൽക്കുന്നത്. എന്നാൽ എന്റെ മനസ് മഴയിൽ തുള്ളിച്ചാടുകയാണ്.

വണ്ടി കടയോട് ചേർത്തു നിർത്തി. വിൻഡോ തുറന്ന് എന്നെ കണ്ടതും ലീനേച്ചി അടുത്തേക്ക് വന്നു.

: കുട എടുത്തിട്ടില്ല അല്ലേ…. വാ കയറ് ഞാൻ ബസ് സ്റ്റോപ്പിൽ ആക്കാം.

: വേണ്ടെടാ… നീ വിട്ടോ. വിഷ്ണുവിനെ വിളിച്ച് പറഞ്ഞിട്ടുണ്ട് കുട എടുത്തിട്ട് വരാൻ.

: അതൊന്നും വേണ്ട… നിങ്ങൾ കയറ് എന്റെ ടീച്ചറേ… അവരെ കൂടെ വിളിക്ക്.

(അവിടെ ഉണ്ടായിരുന്ന രണ്ടുപേരെയും ലീനേച്ചിയെയും കൂട്ടി വണ്ടി വിട്ടു. അതിനിടയിൽ വിഷ്ണുവിനെ വിളിച്ച് വരേണ്ടെന്ന് പറഞ്ഞു. പുറകിൽ ഇരിക്കുന്ന

Leave a Reply

Your email address will not be published. Required fields are marked *