ഞാൻ നിഷ്കളങ്കമായി പറഞ്ഞതുകേട്ട് അവളെന്നെ നോക്കിയൊന്ന് ചിരിച്ചു.
” എടാ ബുദ്ധൂസേ…. നിനക്കിടക്കിടെ തലച്ചുറ്റലുണ്ടാവും… അതോണ്ടാ എണീറ്റ് നടക്കണ്ടാന്ന് പറഞ്ഞേ… ”
അവളുടെ മറുപടി കേട്ടെനിക്ക് ചിരിയാണ് വന്നത്. അവൾക്ക് ഞാനുമായി 2 ദിവസത്തെ പരിചയം മാത്രമാണുള്ളത്. എന്നിട്ടും എന്റെയടുത്തു കാണിക്കുന്ന അടുപ്പവും കേറിങ്ങും ഒക്കെ ഞാൻ വല്ലാണ്ട് ആസ്വദിക്കുന്നുണ്ട്.
ആരുമായും അധികം ഇടപഴകാത്ത സ്വഭാവക്കാരനായ എന്നെ ബാംഗ്ലൂർ അല്പമെങ്കിലും മാറ്റിയെടുത്തു എന്ന് പറയണതാവും ശരി.
“തനിക്കിതൊരു ബുദ്ധിമുട്ടായല്ലേ ജിൻസീ..!”
അവൾ എനിക്കുകൂടെ ഭക്ഷണമൊക്കെ ഉണ്ടാക്കിക്കൊണ്ടുവന്നതോർത്തു ഞാൻ പറഞ്ഞു.
” ആഹ്‌ന്നെ… നിനക്കവിടെങ്ങാൻ ഇരുന്നാപോരെ…ഇവിടെനിന്നെന്നെ എന്തിനാ ബുദ്ധിമുട്ടിക്കണേ..? ”
ഞാൻ ഭക്ഷണത്തിന്റെ കാര്യമാണ് പറഞ്ഞതെന്ന് മനസിലായെങ്കിലും അവളെനിക്കിട്ടൊന്ന് കൊട്ടി. എന്നിട്ടെന്നെനോക്കിയൊരു തൊലിഞ്ഞ ചിരിയും.
ചോദിച്ചുവാങ്ങിയതാണെന്ന് എനിക്ക് തന്നെയറിയാവുന്നതുകൊണ്ട് ഒന്നിളിച്ചുകാണിച്ച് ഞാൻ തിരിച്ചുനടന്നു.
ജിൻസി പറഞ്ഞത് സത്യം തന്നെയായിരുന്നു. പാതിവഴിയിലെത്തിയപ്പോഴേ ചെറുതായി തലകറങ്ങുന്നത് പോലെ തോന്നി. ഹാളിന്റെ നടുവിലായതിനാൽ സപ്പോർട്ട് ചെയ്യാനൊന്നും കിട്ടിയതുവില്ല. വേച്ചുവീഴാൻ പോയ എന്നെ പെട്ടന്നൊരുകരം ചേർത്ത് പിടിച്ചു. ജിൻസിതന്നെയായിരുന്നു അത്. എന്റെ ഭാരം താങ്ങാനവളിത്തിരി ബുദ്ധിമുട്ടി.
അതോടെ അവളെന്നെ അവളുടെ ശരീരത്തിലേക്ക് ചേർത്ത് പിടിച്ചു.
എന്റെ കയ്മുട്ടമർന്നിരിക്കുന്നത് അവളുടെ മറിടത്തിലാണ് എന്നറിഞ്ഞതും ഞാനൊന്ന് ഞെട്ടി. എന്നാൽ ജിൻസിയിൽ ഒരു ഭാവവ്യത്യാസവും ഇല്ലായിരുന്നു.അവിടന്ന് മാറണം എന്ന് ആഗ്രഹിച്ചുവെങ്കിലും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല.
ഞാൻ എങ്ങനെയൊക്കെയോ നേരെ നിന്നു. അടുത്ത് തന്നെയുള്ള സോഫയിലേക്ക് നടക്കാൻ തുനിഞ്ഞതും ജിൻസിയെന്റെ തോളിലൂടെ കയ്യിട്ട് എന്നെ സഹായിച്ചു.
അപ്പോഴുമെന്നേ പരീക്ഷിച്ചുകൊണ്ടെന്റെ നെഞ്ചിന്റെ വശത്തമർന്ന അവളുടെ മുഴുപ്പിന്റെ മാർദവം എന്റെ നെഞ്ചിടിപ്പ് കൂട്ടി.
സോഫയിലിരുന്ന ഞാൻ ആകെ വിയർത്തിരുന്നു. തലച്ചുറ്റലിന്റെ ആഫ്റ്റർ എഫക്ട്.
ജിൻസി വേഗം ഒരു ഗ്ലാസ് വെള്ളം എനിക്ക് കൊണ്ടുതന്നു. അപ്പോഴാണ് ഫ്ലാറ്റിന്റെ കാളിങ് ബെൽ ശബ്ദിച്ചത്.
ജിൻസി വേഗം തന്നെ ഡോറിനടുത്തേക്ക് നടന്ന് പീപ് ഹോളിലൂടെ നോക്കി. പിന്നേ സംശയത്തോടെ എന്നെനോക്കിയിട്ട് അവൾ ഡോർ തുറന്നു.
അമ്മു ആയിരുന്നു വന്നത്. സമയം 7 മണി കഴിഞ്ഞതേയുള്ളു. ഇത്രനേരത്തെ വരാനിവൾക്ക് തലക്ക് വല്ല അസുഖവുമുണ്ടോ എന്നാണ് ഞാനപ്പോ ആലോചിച്ചത്.
എന്നെ പ്രതീക്ഷിച്ചയിടത്ത് ജിൻസിയെക്കണ്ട്