അവളുടെ അടുത്തെത്തി.
ആദ്യമയാളൊന്നമ്പരന്നു.
ലാവണ്യ!
“നീയോ? വാ കേറ് !”
അവൾ പുഞ്ചിരിയോടെ അകത്തേക്ക് കയറി.
“എന്റെ കാറ് കേടായി,”
സീറ്റിലയാളുടെ അടുത്ത് ഇരുന്നുകൊണ്ട് അവൾ പറഞ്ഞു.
“കുറെ നേരമായി ഞാൻ പല വണ്ടിക്കും കൈകാണിച്ചു! ഒരുത്തനേലും ഒന്ന് നിർത്തണ്ടേ!”
“നീ താമസം എവിടെയാ?”
അവളെ നോക്കിക്കൊണ്ട് അയാൾ ചോദിച്ചു.
“സാറിന്റെ വില്ല കഴിഞ്ഞ് ഒരു പത്തുമിനിറ്റ് കൂടിയുണ്ട്! കള്ളിയങ്കാട്ട് പോയിന്റ്റ്..അതിനടുത്ത്!”
കള്ളിയങ്കാട്ട്?
അങ്ങനെയൊരു സ്ഥലം അയാൾ കേട്ടിരുന്നില്ല, കാക്കനാടിന്റെ പരിസരത്ത്.
പക്ഷെ ആഴമുള്ള ക്ളീവേജ് തുറന്നു കാണിക്കുന്ന ഫ്രോക്കിലേക്ക് നോക്കിയപ്പോൾ അതേക്കുറിച്ച് ചോദിയ്ക്കാൻ അയാൾക്ക് തോന്നിയില്ല.
“എന്താ സാറെ?”
അയാളുടെ നോട്ടത്തിലേക്ക് കുസൃതി ഭാവമെറിഞ്ഞ് അവൾ ചോദിച്ചു.
“ആക്സിഡന്റ്റ് ഉണ്ടാവും കേട്ടോ!”
അത് പറഞ്ഞ് അവൾ ഒന്നിളകി ചിരിച്ചു.
എങ്കിലും തുളുമ്പുന്ന മാറിടത്തിന്റെ ഭംഗിയിലേക്ക് അയാൾക്ക് നോക്കാതിരിക്കാനായില്ല.
“മനസ്സിൽ മൊത്തം ക്ളൈമാക്സ് ആയിരിക്കും അല്ലെ?”
അവൾ ചോദിച്ചു.
“അതെ…”
അയാൾ ചിരിച്ചു.
“ചെന്നിട്ട് വേണം … എഴുത്തൊന്ന് മുഴുമിപ്പിക്കാൻ. രണ്ട് വോഡ്ക…റോഡ് സ്റ്റുവർട്ടിന്റെ മ്യൂസിക്ക് ….മൂന്ന് മണിക്കൂർ …ക്ളൈമാക്സ് റെഡി!”
“ഉറപ്പാണോ?”
അവൾ ചോദിച്ചു.