കാർ യാത്രക്കിടയിൽ അവർ നാട്ട് വർത്തമാനം പറഞ്ഞു കോണ്ടു കോട്ടയത്തെക്കു യാത്ര തുടർന്നു. വൈക്കം എത്തിയപ്പൊൾ റോസിലിയുടെ മോൻ പിൻ സീറ്റിൽ കിടന്നു ഉറക്കം പിടിച്ചു. മോൻ ഉറങ്ങിയെന്നു തോന്നുന്നു റോസി.. ടീച്ചർ പറഞ്ഞു. അവനു രാവിലെ ചുമക്കുള്ള കോൾഡറിൻ മരുന്നു കൊടുത്തിരുന്നു ചേച്ചി. ഡൽഹിയിലെ തണുപ്പ് അവനു തീരെ പിടിക്കുന്നില്ല. ടീച്ചർ തലയോലപ്പറമ്പ് എത്തിയപ്പൊൾ കാർ ഒതുക്കി റോഡ് സൈഡിൽ നിർത്തി. ഇന്നു നമ്മൾക്കു ഉഴവൂരിലെ എന്റെ തോട്ടത്തിലെ വീട്ടിൽ തങ്ങിയ ശേഷം നാളെ ഏറ്റുമാനൂരുള്ള നിന്റെ വീട്ടിൽ പോയാൽ മതിയെടി റോസി. അയ്യോ ചേച്ചി അപ്പോൾ എന്റെ മോന്റെ കാര്യം, റോസി ആരാഞ്ഞു. അതെക്കെ ശരിയാക്കമെടി മോളെ… ടീച്ചർ റോസിയെ തോളിൽ തലോടി ആശ്വപ്പിച്ചു. നിന്റെ മൊബൈൽ ഫോൺ തന്നെ, ഞാൻ നിന്റെ പപ്പായെ വിളിക്കട്ടെ. അയ്യോ ചേച്ചി പപ്പാ കച്ചവടത്തിനായി എന്റെ കൂട്ടുകാരി ബിന്നിയുടെ പപ്പായുടെ കൂടെ സേലത്തു പോയിരിക്കുകയാണു. സേലത്തു എവിടെയാടീ നിന്റെ പപ്പാ പോയിരിക്കുന്നതു. ധർമ്മപുരിയിൽ…. ഞാൻ പഠിച്ച നേഴ്സിങ്ങ് സ്കൂളിനടുത്താണു ചേച്ചി. ശരി എന്നാൽ ഞാൻ നിന്റെ മമ്മിയെ വിളിക്കട്ടെ.. ടീച്ചർ റോസിലിയുടെ മമ്മിയൊടു കുറുപ്പന്തറ ബസ്സ് സ്റ്റാൻഡിനടുത്തുള്ള പള്ളിയുടെ മുമ്പിൽ കാണണമെന്നു ആവശ്യപ്പെട്ടു. ഞാനും റോസിയും കൂടെ റോസിയുടെ ലണ്ടനിലേക്കുള്ള വിസയുടെ പേപ്പർസ് ശരിയാക്കുവാൻ വേണ്ടി കോട്ടയത്തേക്കു പോകുകയാണു. ഇന്നു അവൾ വരാൻ വൈകും. ചിലപ്പൊൾ അവൾ എന്റെ വീട്ടിൽ ഇന്നു തങ്ങിയ ശേഷം നാളെ തന്നെ വീട്ടിലെത്തും. മമ്മിയെ കുറുപ്പന്തറ പള്ളിയുടെ മുമ്പിൽ വെച്ചു കാണുമ്പോൾ റോസിയുടെ മോനെയും വീട്ടിലേക്കു കൂട്ടികൊണ്ടു പൊയ്ക്കൊള്ളൂ, ടീച്ചർ ഒരു മയവുമില്ലാതെ പറഞ്ഞു. ബാക്കി നേരിൽ കാണുമ്പോൾ പറയാം. റോസിലി താൻ പോലും അറിയാത്ത കാര്യങ്ങൾ ലീലാമ്മ ടീച്ചർ തട്ടി വിടുന്നതു കേട്ടപ്പൊൾ അറിയാതെ അന്തം വിട്ടു പോയി. ടീച്ചർക്കു ലണ്ടനിൽ നല്ല പിടിപാടുണ്ടെന്നു റോസിക്കറിയാമായിരുന്നു. കാരണം ലീലാമ്മ ടീച്ചറുടെ മക്കളും മരുമക്കളും ലണ്ടനിലേക്കു കുടിയേറിയിട്ടു കാലം കുറെ ആയി. ടീച്ചർ പറഞ്ഞ പോലെ തന്നെ റോസിലിയുടെ മമ്മി കുറുപ്പന്തറ പള്ളിക്കു മുമ്പിൽ കാത്തു നിൽപ്പ് ഉണ്ടായിരുന്നു. ടീച്ചർ തന്നെ റോസിയുടെ മമ്മിയോടു കാര്യങ്ങൾ യാതൊരു സംശയങ്ങൾക്കു ഇട വരുത്താതെ അവതരിപ്പിച്ചു. റോസി മോന്റെ ചുമക്കുള്ള മരുന്നും ഡ്രെസ്സുകളും മമ്മിയെ ഏൽപ്പിച്ചു. റോസിയുടെ മമ്മി പേരക്കുട്ടിയേയും കൊണ്ടു ഓട്ടോറിക്ഷയിൽ റോസിയുടെ തന്നെ വീട്ടിലേക്കു സന്തോഷത്തൊടെ പോയി. ഇനി നമ്മൾക്കു സമാധാനമായി ഉഴവൂരിലെ എന്റെ വീട്ടിലേക്കു പോകാം. കാലം കുറെ ആയിലെടീ നമ്മൾ തമ്മിൽ ഒരുമിച്ച് കൂടിയിട്ടു ലീലാമ്മ കാമസ്വരത്തിലാണതു പറഞ്ഞതു. തന്നെ കൊണ്ടു പോയി ടീച്ചർക്കു പരിപാടി ചെയ്യാനാണു ഉദ്ദേശമെന്നു റോസിലിക്കു മനസ്സിലായി. അയ്യോ ചേച്ചി എനിക്കു എന്റെ ഹസ്ബൻഡിന്റെ വീട്ടിൽ റിപ്പോർട്ട് ചെയ്യണം. ആ കാര്യം ഞാനേറ്റടീ കൊച്ചു കള്ളീ. എടീ നിന്റെ ഹസ്ബൻഡിന്റെ വീടീലേ നമ്പർ ഡയൽ ചെയ്തു ആ മൊബൈൽ എന്റെ കൈ മാറടീ വേഗം. ടീച്ചർ കർക്കശ്യ സ്വരത്തിൽ റോസിയൊടു ആഞ്ജാപിച്ചു. ലീലാമ്മ ടീച്ചർ പറഞ്ഞ പോലെ റോസിലി ഫോൺ ചെയ്തു. വിശേഷങ്ങൾ കൈമാറിയ ശേഷം റോസി മൊബൈൽ ഫോൺ ടീച്ചറുടെ കൈയ്യിലേക്കു കൈമാറി. ടീച്ചർ കാര്യങ്ങൾ തന്മയമത്തമായി റോസിയുടെ അമ്മായിയമ്മയെ ബോദ്ധ്യപ്പെടുത്തി. ഫോൺ തിരിയെ റോസിയെ ഏൽപ്പിച്ചു. നാളെ അവിടെ ചെന്നാൽ മതി മോളേ, ഇന്നു നിന്റെ ഹസ് എന്നെ വിളിക്കും. അപ്പോൾ കാര്യങ്ങൾ ഞാൻ അവതരിപ്പിച്ചു കൊള്ളാം.