ശാരദ ടീച്ചർ അവിടെത്തന്നെ നിന്നു. ആ ജ്യൂസ് ഗ്ലാസുകൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന വലിയൊരു കൊടുങ്കാറ്റിനെക്കുറിച്ച് അവർക്ക് അപ്പോഴും ഒരു സൂചനയും ഉണ്ടായിരുന്നില്ല.
ജ്യൂസ് കുടിച്ചുകഴിഞ്ഞപ്പോൾ ഹാളിൽ വല്ലാത്തൊരു തണുപ്പും ഒപ്പം പറയാനാവാത്ത ഒരു നിശബ്ദതയും പടർന്നു. ഗ്ലാസുകൾ ട്രേയിലേക്ക് തിരികെ വെക്കുമ്പോൾ അജിത്ത് ടീച്ചറെത്തന്നെ നോക്കിയിരുന്നു.
ശാരദയ്ക്ക് ആ നോട്ടം നേരിടാൻ ചെറിയൊരു പ്രയാസം തോന്നി. അവർ സാരിയുടെ തലപ്പ് ഒന്നുകൂടി തോളിലേക്ക് കയറ്റിയിട്ടു.
“ജ്യൂസ് നല്ലതായിരുന്നു ടീച്ചറേ, ആ ക്ഷീണമൊക്കെ അങ്ങോട്ട് മാറി,” രാഹുൽ ഗ്ലാസ് വെച്ചുകൊണ്ട് പറഞ്ഞു.
ശാരദ ഒന്ന് പുഞ്ചിരിച്ചു. അവർ മുടി ഒതുക്കിക്കെട്ടാൻ നോക്കിയെങ്കിലും ജനലിലൂടെ വന്ന കാറ്റ് അത് വീണ്ടും മുഖത്തേക്ക് പറത്തിയിട്ടു. മുപ്പത്തിയെട്ടിന്റെ പക്വതയുള്ള ആ ശരീരത്തിൽ വിയർപ്പുതുള്ളികൾ മുത്തുപോലെ തിളങ്ങുന്നുണ്ടായിരുന്നു. കോട്ടൺ സാരിയുടെ നേർത്ത മറയ്ക്കുള്ളിൽ അവരുടെ വിരിഞ്ഞ ഉടൽ ഓരോ ശ്വാസത്തിലും ഉയർന്നുതാഴുന്നത് അജിത്ത് സസൂക്ഷ്മം നിരീക്ഷിച്ചു.
“ശരി, ഇനി സമയം കളയണ്ട. നിങ്ങൾ ആ ബുക്സ്എടുക്ക്. വിനു, നീ അപ്പുറത്തെ റൂമിൽ നിന്ന് ആ വലിയ സ്കെയിൽ എടുത്തോണ്ട് വാ,” ശാരദ പറഞ്ഞു.
വിനു എഴുന്നേറ്റ് പോയതും അജിത്ത് പതുക്കെ സംസാരം തുടങ്ങി. ” വല്ലാതെ വിയർക്കുന്നുണ്ടല്ലോ. ഈ ഫാനൊന്ന് സ്പീഡ് കൂട്ടിയിടട്ടെ?” അവൻ ചോദിച്ചു.
മറുപടിക്ക് കാത്തുനിൽക്കാതെ അവൻ സ്വിച്ച് ബോർഡിനടുത്തേക്ക് നടന്നു.