ഒഴുകിവന്നു അപ്പോൾ തന്നെ എന്റെ മനസ്സ് മന്ത്രിച്ചു നിന്റെ ജീവിതസഖി ഇവൾ തന്നെയാണ് എന്ന്. ഇന്നായിരുന്നു ഞങ്ങളുടെ ഫസ്റ്റ് ഈസ് വരുന്ന ദിവസം മാർത്തോമ സെന്റ് സ്റ്റീഫൻസ് കോളേജിലായിരുന്നു എന്റെ എംബിഎ പഠിത്തം. കോളേജിൽ എല്ലാവരുടെയും പ്രിയപ്പെട്ടവനായിരുന്നു ആയതിനാൽ തന്നെ എന്താവശ്യത്തിനും ഞാൻ അവരുടെ ഒപ്പം തന്നെ ഉണ്ടായിരുന്നു . കൂടെയുണ്ടായിരുന്നവർ എല്ലാം പുതിയ വന്നാൽ ഫസ്റ്റ് ഇയർ പിള്ളേരെ പ്രാഗ് ചെയ്യുമ്പോൾ എന്റെ മനസ്സില് ആയിരങ്ങളുടെ ആ കരിനീലക്കണ്ണുള്ള പെണ്ണേ ആയിരുന്നു.
ആരാണ് അവൾ എവിടെയാണ് അവൾ എന്റെ മനസ്സ് എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു സമയം. അന്നത്തെ കലാപരിപാടികൾ കഴിഞ്ഞ് സ്ഥിരമായി സ്ഥിരമായി ചായ കുടിക്കുന്ന രാഘവേട്ടനെ കടയിലേക്ക് ബൈക്ക് വായിക്കുമ്പോഴും എന്റെ മനസ്സിൽ അവളായിരുന്നു. കൂട്ടുകാരെ ഇറക്കി തിരിച്ചു വീട്ടിൽ പോകുന്നത് എന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടേയിരുന്നു അവളെ കാണാൻ കഴിയും എന്ന്.
തറവാട്ടിലേക്ക് ബൈക്ക് വായിച്ചിട്ടില്ല ഇപ്പോൾ അവിടെ നിൽക്കുന്നത് നമ്മുടെ മാതാശ്രീ രുക്മിണി അമ്മ. അമ്മയുടെ കവിളി മരിച്ചിട്ട് നേരെ ഞാനെന്റെ റൂമിലേക്ക് വച്ചുപിടിച്ചു അവിടെ എത്തിയിട്ട് നിന്റെ മനസ്സിൽ എനിക്ക് നിയന്ത്രിക്കാനായി ആയില്ല അത്രമാത്രം ഞാൻ അവളെ സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കുന്നു നേരെ കൂടിയായിരുന്നു അത്. ഉറക്കത്തിലെ ഏതോ യാമത്തിൽ എന്നെ തേടി വരും എന്ന് മനസ്സിലുറപ്പിച്ചു നിന്ന് എന്റെ പൊന്നു അവൾ ഇന്ന് എന്റെ സഹധർമ്മിണി ആണ്.
ഞങ്ങളുടെ രജിസ്ട്രേഷൻ പ്രോഗ്രാം എല്ലാം കഴിഞ്ഞു ബൊക്ക പിടിച്ചു നിൽക്കുമ്പോൾ എന്റെ മനസ്സിലോടിയെത്തിയത്. അവളും ആയുള്ള അനുരാഗസ്നേഹം തന്നെയായിരുന്നു. പിറ്റേന്ന് കാലത്ത് എഴുന്നേൽക്കുമ്പോൾ അവളെ ഒന്നു കാണിച്ചു തന്നെ എന്റെ കണ്ണാ എന്നാണ് എന്റെ പ്രാർത്ഥന. എന്തുകൊണ്ട് എന്നാൽ അത്ര ഇഷ്ടം ആയിരുന്നു.എനിക്ക് എന്റെ പൊന്നുവിനെ. അന്നൊരു ഞായറാഴ്ചയായിരുന്നു പതിവുപോലെ ജോഗിങ്നെ പൊയ്ക്കൊണ്ടിരുമ്പോൾ അന്നു അവൾയെ വീണ്ടും കാണുന്നത്. സദാശിവം കൈമൾന്റെ വീട്ടിൽ പുതിയതായി ജോലിക്ക് വന്ന പെണ്ണായിരുന്ന എന്റെ പൊന്നു.
ആ നീല പട്ടുപാവാട എടുത്തു നിൽക്കുന്ന അവളെ കണ്ടപ്പോൾ എന്റെ മനസ്സ് വെള്ളമില്ലാതെ സഞ്ചരിച്ചുകൊണ്ടിരുന്നു. അപ്പോൾ ഈ ലോകം തന്നെ എന്റെ മുന്നിൽ വന്നത് പോലെ എനിക്ക് തോന്നി. ആ വീടിന്റെ മുന്നിൽ തന്നെ ഉണ്ടായിരുന്നു ഉണ്ടായിരുന്നു കൈമുട്ട് എന്നോട് ചോദിച്ചു ഉണ്ണി സുഖമല്ലേ അച്ഛൻ എന്തിയേ ഇങ്ങോട്ട് കാണുന്നില്ലല്ലോ ഇപ്പോൾ. പുള്ളിയോട് സംസാരിക്കുമ്പോഴും എന്റെ മനസ്സു മുഴുവൻ ആ പട്ടുപാവാട കാരി ആയിരുന്നു.