അടുത്തതു ഇവിടെ ഉള്ള പൊമ്പോ എന്ന പയ്യന്റെ ചടങ്ങാണ്. ഇതും പറഞ്ഞു ‘അമ്മ അരുണിന്റെ അടുത്ത് നിൽക്കുന്ന രണ്ടു പയ്യന്മാരിൽ ഒരുവനെ ചൂണ്ടി കാണിച്ചു. വരുമ്പോളേക്കും നിങ്ങൾ ഗ്രാമവുമായി ഒന്ന് അടുത്തിട്ടുണ്ടാകും. സംഗീത സന്തോഷവതിയായി. ഒരു മാസത്തിനുള്ളിൽ തന്നെ ഒരു ചടങ്ങു കാണാൻ പറ്റുക എന്നത് ഇരു ഭാഗ്യം ആണ്. എല്ലാം റെക്കോർഡ് ചെയ്യണം.
പിറ്റേന്ന് അതിരാവിലെ തന്നെ പൊമ്പോഴും ടാക്കോയും ചേർന്ന് അരുണിനെ വിളിച്ചു കൊണ്ട് പോയി. കുറച്ചു സമയം കഴിഞ്ഞപ്പോൾ ‘അമ്മ വന്നു സംഗീതയെ വിളിച്ചു, നദിക്കരയിൽ എത്തിയപ്പോൾ ഗ്രാമത്തിലെ ഒരു അമ്പതു പെണ്ണുങ്ങളോളം നദിയിൽ കുളിക്കുന്നു. എല്ലാവരും നഗ്നരാണ്. കാരിരുമ്പിന്റെ നിറമാണ് എല്ലാവര്ക്കും. സംഗീത മടിച്ചിട്ടാണെങ്കിലും തന്റെ വസ്ത്രം അഴിച്ചു വചച്ചു. ഗോതമ്പിന്റെ നിറമുള്ള ആ മലയാളി ശരീരത്തെ എല്ലാവരും കൊതിയോടെ നോക്കി. കാടുപോലെ തഴച്ചു വളർന്ന അവളുടെ യോനീതടം കണ്ടു ‘അമ്മ പുഞ്ചിരിച്ചു. പെട്ടെന്ന് തന്നെ സംഗീത ആ പെണ്ണുങ്ങളോട് കൂടെ ഒരു ജന്മത്തിന്റെ മുഴുവൻ സൗഹൃദം എന്ന പോലെ ഇഴുകിച്ചേർന്നു.
ഒരു മാസം കടന്നു പോയതേ അറിഞ്ഞില്ല. സംഗീതയുടെ ഗവേഷണം നല്ല രീതിയിൽ പുരോഗമിക്കുന്നു. അരുൺ അവിടത്തെ പയ്യന്മാരുടെ കൂടെ നായാട്ടും മറ്റു വിനോദങ്ങളുമായി മുന്നോട്ടു പോകുന്നു. രണ്ടു പേരും കുറച്ചൊക്കെ അവരുടെ ഭാഷയും പഠിച്ചു തുടങ്ങി. കൂടാതെ ഇപ്പോൾ സംഗീത എല്ലാവര്ക്കും വേണ്ടി ഒരു മലയാളം ക്ലാസും തുടങ്ങിയിട്ടുണ്ട്. അങ്ങനെയിരിക്കെ ഒരു നാൾ ‘അമ്മ സംഗീതയുടെ കുടിലിലേക്കു വന്നു. നാളെ വൈകീട്ട് ആണ് യുവപൂജ. നിന്റെ പഠനത്തിന് എന്താണ് ആവശ്യമായത് എല്ലാം തയ്യാറാക്കിക്കോളൂ. ഒരു കാര്യം ശ്രദ്ധിക്കണം, സ്ത്രീകൾക്കും യുവപൂജ കഴിഞ്ഞ പുരുഷന്മാർക്കും മാത്രമാണ് അന്ന് മൈതാനത്തിലേക്കു പ്രവേശനം. കുട്ടികളും പയ്യന്മാരും അവരുടെ കുടിലുകളിൽ തന്നെ കഴിയണം. മൈതാനത്തിനു ചുറ്റും ഇന്ന് വൈകിട്ട് തന്നെ ഒരു വലിയ കർട്ടൻ കെട്ടും. നടുവിലുള്ള സ്റ്റേജ്-ഇത് ആണ് പൂജ നടക്കുക. നീ നിന്റെ ഉപകരണങ്ങൾ എല്ലാം അതിനടുത്തു ഒരുക്കി വച്ചോളു. പിന്നെ ഒരു കാര്യം. പൂജയിൽ എന്ത് നടക്കുന്നു എന്നുള്ളത് ആരും പുറത്തു പറയാൻ പാടില്ല. അത് ഗ്രാമത്തിനു ദൗർഭാഗ്യം കൊണ്ട് വരും എന്നാണ് വിശ്വാസം.
സംഗീത വേഗം തന്നെ തന്റെ ഒരുക്കങ്ങൾ തുടങ്ങി. ആണുങ്ങൾ കര്ട്ടനും മറ്റു ഒരുക്കങ്ങളും നടത്തിക്കൊണ്ടിരുന്നു. അവൾ തന്റെ കാമറ കൊണ്ട് വന്നു സ്റ്റേജും അമ്പലവും ഒരുമിച്ചു കിട്ടുന്ന പോലെ ഒരുക്കി. ഇനി നാളേക്കുള്ള കാത്തിരിപ്പാണ്.
അങ്ങനെ അടുത്ത ദിവസം ആയി. ഗ്രാമവാസികളിൽ സ്ത്രീകളും യുവപൂജ കഴിഞ്ഞ പുരുഷന്മാരും ഒഴികെ എല്ലാവരും ആ മൈതാനത്തിൽ ഇടം പിടിച്ചു. ക്യാമറയും മറ്റും ഒരുക്കി സംഗീതയും റെഡി ആയി. ഇരുട്ട് പടർന്നു തുടങ്ങി അരുണും കൂട്ടുകാരും പുറത്തു കുടിലുകളിൽ ആണ്. എന്താണാവോ അവന്മാർ ചെയ്യുന്നത്?
ഒരു കൂട്ടം ആളുകൾ അവിടെയുള്ള ദീപങ്ങൾ തെളിയിക്കുന്ന തിരക്കിലാണ്. പൊമ്പോ മാത്രം അവിടെ ഇല്ല. അതുപോലെ അമ്മയും അവിടെ കാണാനില്ല. സ്റ്റേജിന്റെ ഒരു ഭാഗത്തു മൂപ്പൻ നിലായുറപ്പിച്ചിട്ടുണ്ട്. സ്റ്റേജിന്റെ നടുക്ക് ഒരു ഏഴു അടിക്കു മുകളിലായി ഒരു വലിയ കുടം പോലെ ഒന്ന് തൂക്കിയിട്ടിരിക്കുന്നു. പതിയെ മൈതാനത്തിലെ മുഴുവൻ ദീപങ്ങളും തെളിഞ്ഞു.