അങ്ങോട്ടേക്ക് വന്നുകൊണ്ട് കല്ല്യാണി: അതിനല്ലേ ഞാന്‍ ഇവിടെ ഉള്ളത്.
ചിരിച്ചുകൊണ്ട് ഗിരിജ: ഉം, അതിന് പറ്റിയ ആള് കല്ല്യാണി തന്നെയാ..
കല്ല്യാണി: ഷൈനി ടീച്ചറെ, ഞാനിവിടെ എന്റെ 26-ാമത്തെ വയസില്‍ ജോലിക്ക് വന്നതാ. ഇപ്പോള്‍ 43 ആയി. കാണാന്‍ വലിയ ഗുണൊന്നും ഇല്ലെങ്കിലും ഇവരെയൊക്കെ ഇവിടെ ഇങ്ങനെയാക്കിയത് ഞാനാ. അല്ലാന്ന് ഇവിടെ ആരെങ്കിലും പറയോ..?
ഗിരിജ: ഏയ് അതില്ല.
കല്ല്യാണി: ഇവറ്റങ്ങള്‍ക്ക് ഈ നിലയും വിലയും ഉണ്ടാക്കികൊടുത്തത് ഞാനാ. ഇവളുമാരുടെയൊക്കെ തന്നിസ്വഭാവം എനിക്കേ അറിയൂ. പക്ഷെ ഇന്നേ വരെ ഞാനിത് ആരോടും പറഞ്ഞിട്ടില്ല. അതാണ് കല്ല്യാണി. എന്നെ വിശ്വസിക്കാം. ഷൈനി ടീച്ചര്‍ക്കും ഞാനൊരു ഭാവിയുണ്ടാക്കി തരും.
ചിരിച്ചുകൊണ്ട് ഹേമ: എങ്ങനെ…?
ദേഷ്യത്തോടെ കല്ല്യാണി: ഛീ.. നായിന്റെ മോളെ നിനക്കുണ്ടാക്കി തന്ന പോലെ
ഇതുകേട്ട് ഞെട്ടലോടെ കല്ല്യാണിയെ നോക്കുന്ന ഷൈനി. ടീച്ചര്‍ എ്ന്ന് ബഹുമാനത്തോടെ വിളിച്ച പ്യൂണ്‍ കല്ല്യാണി ഇതാ തെറിപറയുന്നു. അവള്‍ക്ക് ഞെട്ടല്‍ മാറിയിരുന്നില്ല.
കല്ല്യാണി: ഷൈനി ടീച്ചറെ.. ഞാനൊരു കാര്യം പറയാം. ഈ ഗിരിജയെയും ഹേമയെയും ഹാജിയാര്‍ക്ക് കൂട്ടികൊടുത്ത് ഇവള്‍മാര്‍ക്ക് ഈ ജോലി വാങ്ങികൊടുത്തത് ഞാനാ.
ഇതുകേട്ട് ഞെട്ടുന്ന ഷൈനി.
കല്ല്യാണി: അന്ന് ഇവള്‍മാര് കല്ല്യാണി എന്ന് തികച്ച് വിളിക്കില്ല. ഹാജിയാരെ കുറെ പിഴിഞ്ഞിട്ടുണ്ട് ഇവറ്റങ്ങ്‌ള്. ഹാജിയാരുടെ കുണ്ണകയറിയ സുഖം ഹേമക്കും ഗിരിജക്കും അവറ്റങ്ങളുടെ ഭര്‍ത്താവിന്റെ കുണ്ണ കേറിയപ്പോള്‍ കിട്ടിയിട്ടുണ്ടാവില്ല.
താന്‍ എവിടെയാണ് നില്‍ക്കുന്നത്. എന്താ ഇവിടെ ഇങ്ങനെ..? ഷൈനി ആലോചിച്ചു. അവള്‍ക്ക് തല ചുറ്റുന്നപോലെ തോന്നി.
കല്ല്യാണി: കേട്ടോ ടീച്ചറെ, ആദ്യമേ പറയാം. ഇവിടെ ജോലി കിട്ടണമെങ്കില്‍ കിടന്നുകൊടുക്കണം. അതും ഈ കിളവന്മാര്‍ക്ക്.
ഇതുകേട്ട് ഞെട്ടുന്ന ഷൈനി.
കല്ല്യാണി: പേടിക്കേണ്ട, ഈ ലേഖ ടീച്ചറും അങ്ങനെ വന്നവള്‍ തന്നെയാ.
ഭയത്തോടെയും ഞെട്ടലോടെയും ഷൈനി: ഇതൊന്നും എന്നോട് ആരും പറഞ്ഞില്ല.
ഹേമ: ഇതൊക്കെ പുറത്ത് പറയാന്‍ പറ്റുന്നതാണോ…?
കല്ല്യാണി: ഷൈനീ, നിന്റെ വയറും മടക്കും പൊക്കിളും ഹാജിയാര് കണ്ട്. നിന്നെ ഇഷ്ടപ്പെട്ടു. അയാള്‍ക്ക് നിന്നെ വേണം.
ഷൈനി: ചേച്ചി എന്താ ഈ പറയണ്..?
കല്ല്യാണി: മോളെ, ഞാന്‍ കുറെ ജീവിതം കണ്ടതാ. നിനക്ക് പതിവ്രതയായി ജീവിച്ചാല്‍ കഷ്ടപ്പെട്ട് അങ്ങനെ ജീവിക്കാം. അല്ലെങ്കില്‍ ഇതുപോലെ സുഖിച്ച് ജീവിക്കാം. എന്താ വേണ്ടതെന്ന് വെച്ചാല്‍ നിനക്ക് തീരുമാനിക്കാം.
എന്നു പറഞ്ഞുപോവുന്ന കല്ല്യാണി. ഇതുകേട്ട് ഞെട്ടലോടെ തളര്‍ന്ന് കസേരയിലിരിക്കുന്ന ഷൈനി. അവിടേക്ക് വന്നുകൊണ്ട് ലേഖ: ഷൈനി അവര് പറഞ്ഞതെല്ലാം സത്യമാണ്. നിനക്ക് ആലോചിക്കാം. വേണമെങ്കില്‍ അവരെ നമുക്ക് ഒരു കൂട്ടികൊടുപ്പുകാരി എന്ന് വിളിക്കാം. പക്ഷെ നമ്മുടെ ജീവിതത്തിലെ ആവശ്യങ്ങള്‍ നിറവേറാന്‍ പാതിവ്രത്യംകൊണ്ട് കഴിയില്ല. ഈ ഗിരിജ ടീച്ചറുടെയും ഹേമ ടീച്ചറുടെയും മക്കള്‍ പഠിക്കുന്നതൊക്കെ ഈ ഹാജിയാരും മുസ്തഫയും കൊടുത്ത കാശ് കൊണ്ടാണ്. എന്റെ വീടുപണി നടക്കുന്നതും ആ കാശ് കൊണ്ടാണ്. നമ്മള്‍ വഴങ്ങി കൊടുത്താല്‍ ആരും അറിയില്ല.