ഫോട്ടോഗ്രാഫറും അയൽവാസി മൊഞ്ചത്തിയും [സമീർ മോൻ]

Posted by

മറ്റുള്ള സ്കൂളുകൾ 10 കിലോമീറ്റർ അകലെയായിരുന്നു.. ഇവിടെ അഡ്മിഷൻ കിട്ടാത്ത കൊണ്ട് വല്ലാത്ത നിരാശ ഉണ്ടെന്ന് അവർ സതീഷിനോട് പറഞ്ഞു.. അപ്പോൾ സതീഷിന്റെ കാഞ്ഞ ബുദ്ധി ഉണർന്നു…

സതീഷ് അവരോട് പറഞ്ഞു ഇവിടെ ഇരിക്കൂ ഞാൻ പ്രിൻസറിനെ ഒന്ന് കണ്ടു നോക്കട്ടെ എന്ന് പറഞ്ഞ് അകത്തോട്ട് പോയി. അവർ കുട്ടിയെയും കൂട്ടി കുറച്ച് ആശ്വാസത്തോട് ആ ബെഞ്ചിൽ ഇരുന്നു..

തന്റെ ഡിസൈൻ എല്ലാം പ്രിൻസിപ്പലിനെ കാണിച്ച് പ്രിൻസിപ്പലിന് നല്ല അഭിപ്രായം ആയിരുന്നു… തന്റെ ജോലിയെല്ലാം തീർത്തതിനു ശേഷം പ്രിൻസിപ്പൽ നോട് സതീഷ് ചോദിച്ചു.

സർ എനിക്ക് ഇവിടെ ഒരു കുട്ടിയുടെ അഡ്മിഷൻ തരാമോ എന്ന് ചോദിച്ചു.. സതീഷ്. സതീഷിനെ വേണമെങ്കിൽ  എത്ര സീറ്റുകൾ വേണമെങ്കിൽ പോലും തരാം എന്ന് പ്രിൻസിപ്പൽ പറഞ്ഞു.. കാരണം സതീഷിന്റെ സ്വാധീനം ആ സ്കൂളിൽ അത്രയ്ക്ക് വലുതായിരുന്നു..

.. സർ എനിക്ക് അധികമൊന്നും വേണ്ട ഒരു സീറ്റ് മാത്രം മതി എന്ന് സതീഷ് പ്രിൻസിപ്പൽ നോട് പറഞ്ഞു.. ഓക്കേ കുട്ടിയുമായി വന്നോളൂ എന്ന് സതീഷിനോട് പ്രിൻസ് പറഞ്ഞു..

നാളേക്ക് വെക്കുന്നില്ല ഇപ്പൊ തന്നെ വരാം എന്ന് പറഞ്ഞ് സതീഷ് പുറത്തിറങ്ങി.. സതീഷ് തന്റെ അയൽവാസിയായ ആ ഉമ്മച്ചി പെണ്ണിനോട്  പ്രിൻസിപ്പലിന്റെ റൂമിലോട്ട് വരാൻ പറഞ്ഞു രണ്ടുപേരും അകത്തു കയറി..

ഇവർക്കാണ് എന്ന് പ്രിൻസിപ്പൽ നെറ്റ് ചുളിച്ചുകൊണ്ട് ചോദിച്ചു.. സർ എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ആളാണ് സാർ കൊടുക്കണം എന്ന് സതീഷ് പറഞ്ഞു.. സതീഷിന് വേണ്ടപ്പെട്ടത് ആണെങ്കിൽ ഞങ്ങൾക്കും വേണ്ടപ്പെട്ട തന്നെയാണ് എന്ന് ചിരിച്ചുകൊണ്ട് പ്രിൻസിപ്പൽ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *