“അതെ..ആരാണ്..”
“ഞാൻ ഫാദർ ജോൺ ഡൊമനിക്ക്..”
“ഒക്കെ.. എന്തായിരുന്നു കാര്യം…”
“എൻറെ ഒരു സുഹൃത്താണ് നിങ്ങളെ നമ്പർ തന്നത്.. നിങ്ങളുടെ ഒരു സുഹൃത്തിന് B+ve കിഡ്‌നി ആവശ്യമുണ്ടെന്ന് കേട്ടു… അതിനെ കുറിച്ച് സംസാരിക്കാനായിരുന്നു…” അത് കേട്ട് അർജുൻ കാർ സൈഡാക്കി, ഹാൻഡ് ബ്രൈക്കിട്ടു.
“ഒക്കെ.. ഫാദർ.. നമുക്ക് സംസാരിക്കാം.. ഫാദർ എപ്പോഴാണ് ഫ്രീ ആവുന്നേ അപ്പൊ ഞാൻ നിങ്ങളെ വന്ന് കാണാം..”
“ഹോ.. ഞാൻ എപ്പോഴും ഫ്രീയാ… വെള്ളിമലയിലെ കുരിശ് പള്ളിയിൽ വന്നാൽ മതി..”
“നാളെ രാവിലെ വന്നാൽ കാണാൻ പറ്റോ…?”
“ഹോ.. അതിനെന്താ… വരുന്നതിന് മുന്നേ ഒന്ന് വിളിക്കണെ..”
“ഒക്കെ.. ഫാദർ.. ശെരി..”
അവൻ ഫോൺ വെച്ചു.. അവന്റെ ഉള്ളിൽ ഒരു ആശ്വാസത്തിന്റെ ചിരിയുണ്ടായിരുന്നു.
അവൻ അപ്പോൾ തന്നെ Dr വിനോദ് അങ്കിളിനെ വിളിച്ച് കാര്യം പറഞ്ഞു. ശില്പയെയും വിളിച്ചു. അവളുടെ ശബ്ദത്തിലെ സന്തോഷം അവനെ കൂടുതൽ ആനന്ദിപ്പിച്ചു.
അനിത ടീച്ചറുടെ വീടെത്താൻ നേരത്താണ് ശ്വേതാ വിളിച്ചത്.. (ആ സംഭാഷണങ്ങൾ കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞിരുന്നു.) അന്തരീക്ഷം ഇരുട്ട് മൂടി തുടങ്ങിയിരുന്നു.
ടീച്ചറുടെ വീട്ടിലേക്ക് വണ്ടി കയറ്റി. ഡോർ ബെല്ലടിച്ചപ്പോൾ നാരായണിയാണ് വാതിൽ തുറന്നത്.
“ചേച്ചി ടീച്ചറെവിടെ..?”
“കുളിക്കാൻ കയറി..”
അർജുൻ അകത്തേക്ക് കയറി ഡോർ ചാരി. നാരായണിയെ ചേർത്ത് നിർത്തി അവളുടെ ചുണ്ടുകൾ നുണയാൻ തുടങ്ങി. നാരായണിയും അർജുൻ സഹകരിച്ച് കൊണ്ട് നിന്ന് കൊടുത്തു.
“നിങ്ങൾ ഒന്ന് കളിച്ചോ ഇപ്പൊ..?”
“മ്മ്.. നീ വരുമ്പോയേക്കും ചൂടാക്കി നിർത്താം എന്ന് കരുതി…” നാരായണി ചിരിച്ച് കൊണ്ട് പറഞ്ഞു.