സുകിയുടെ കഥ [വാത്സ്യായനൻ]

Posted by

————

തിളച്ചു മറിയുന്ന കൗമാരമോഹങ്ങളുടെ തീച്ചുഴലി സങ്കല്പങ്ങളുടെ അർഘ്യദാനത്താൽ ആളിക്കത്തുകയല്ലാതെ ശമിക്കില്ലല്ലോ. പറഞ്ഞു പറഞ്ഞ് പരസ്പരം കൊതിപ്പിച്ചു വെച്ചിരുന്ന കാര്യങ്ങൾ നേരിൽ ചെയ്തു പരീക്ഷിക്കാൻ രണ്ടാൾക്കും നാൾക്കുനാൾ ത്വര വർദ്ധിച്ചു വന്നു. നമ്മുടെ സമൂഹത്തിലെ പഴഞ്ചൻ സദാചാരമൂല്യങ്ങൾ ഇല്ലായിരുന്നെങ്കിൽ അത് എപ്പോഴേ അനായാസം സാധിക്കാമായിരുന്നു! അവയെ ശപിച്ചുകൊണ്ട് ഒരു അവസരത്തിനായി ഞങ്ങൾ കാത്തിരുന്നു. ആഴ്ചകൾ കടന്നു പോയി. ഒടുവിൽ അത് വന്നു ചേരുക തന്നെ ചെയ്തു.

അന്ന് എൻ്റെ അച്ഛൻ ഗവണ്മെൻ്റ് സർവീസിൽ ആണ്. ജോലിയുടെ ഭാഗമായുള്ള ഒരു ട്രെയിനിങ്ങിൽ പങ്കെടുക്കാൻ വേണ്ടി അച്ഛന് ഒരു ശനിയാഴ്ച പുലർച്ചയ്ക്ക് തിരുവനന്തപുരത്തിന് പോകണം. ഞായറാഴ്ച വൈകിട്ടേ മടങ്ങാൻ പറ്റൂ. അമ്മ പതിവു പോലെ ഉറക്കഗുളിക കഴിച്ച് ഉറങ്ങാൻ കിടന്നാൽ പിന്നെ നേരം പുലരുന്നതു വരെ ഭൂമി കുലുങ്ങിയാൽ പോലും അറിയാൻ പോകുന്നില്ല. ഇതിനെക്കാൾ പറ്റിയ അവസരം വേറെ ഏതുണ്ട്! സ്വന്തം വീട്ടിൽ വെച്ചു തന്നെ സുരക്ഷിതമായി പണി പറ്റിക്കാനുള്ള സാഹചര്യം ആണ് ഒത്തു വന്നിരിക്കുന്നത്. സന്തോഷത്താൽ തുള്ളിച്ചാടിക്കൊണ്ടായിരുന്നു ഞാൻ ശനിയാഴ്ച രാത്രിയിൽ എൻ്റെ വീട്ടിലേക്ക് വരാൻ അവനോടു പറഞ്ഞത്.

ഒടുവിൽ ഞങ്ങൾ കാത്തിരുന്ന ആ രാത്രി വന്നെത്തി. ഞങ്ങൾക്ക് രണ്ടിനും എക്സൈറ്റ്മെൻ്റ് നിയന്ത്രിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അന്നു പകൽ എന്തെല്ലാം മണ്ടത്തരങ്ങളാണ് ഞാൻ കാണിച്ചതെന്നോ! ചായ തിളപ്പിക്കാൻ വെച്ച് അതിൽ തേയിലക്കു പകരം മുളകുപൊടി എടുത്തിടാൻ ഭാവിച്ചു. ലാൻഡ്ഫോൺ റിങ് ചെയ്തപ്പോൾ മൊബൈൽ ഫോൺ എടുത്ത് കോൾ അറ്റെൻഡ് ചെയ്യാൻ ശ്രമിച്ചു. അത്താഴത്തിന് രണ്ടു പ്ലേറ്റിനു പകരം പതിവു പോലെ മൂന്നു പ്ലേറ്റിൽ ഭക്ഷണം വിളമ്പി. “നീയിതേതു ലോകത്താടീ മോളേ?” എൻ്റെ കോപ്രായങ്ങൾ കണ്ട് താടിക്കു കൈ വെച്ച് അമ്മ ചോദിച്ചു പോയി.

പത്തു മണി കഴിഞ്ഞ് അവൻ ആരും അറിയാതെ സ്വന്തം വീട്ടിൽനിന്ന് സൈക്കിൾ എടുത്ത് ഇറങ്ങി. എൻ്റെ വീട്ടിലേക്ക് അവൻ്റെ വീട്ടിൽനിന്ന് ഉദ്ദേശം രണ്ടു കിലോമീറ്റർ ദൂരം കാണും. എൻ്റെ വീടിനു മുൻപിലൂടെ അവനും സീനയും സൈക്കിളിൽ പോവുകയും ഞങ്ങൾ പരസ്പരം കാണുകയും മിണ്ടുകയും ചെയ്തിട്ടുണ്ട്. അതു കണ്ട് അവൻ ആരാണെന്നു ചോദിച്ച അമ്മയോട് ഒരു കൂട്ടുകാരിയുടെ ചേട്ടനാണെന്ന് ഞാൻ കള്ളം പറയുകയും. ഏകദേശം പത്തരയോടെ “എത്തി” എന്ന അവൻ്റെ മെസേജ് എൻ്റെ ഫോണിൽ വന്നു. “വരുവാ” എന്ന് ഞാൻ മറുപടി കൊടുത്തു. എൻ്റെ ഹൃദയം പെരുമ്പറ കൊട്ടുകയായിരുന്നു. കഷ്ടിച്ച് അരയ്ക്കു താഴെ വരെ എത്താൻ പോന്നത്ര ഇറക്കമുള്ള ഒരു റ്റി-ഷർട്ട് മാത്രം ധരിച്ച് ഞാൻ അടഞ്ഞു കിടക്കുന്ന മുൻവാതിൽ വരെ ചെന്നു. “ഫ്രൻ്റ് ഡോറിനു മുൻപിൽ വാ” എന്ന് ഞാൻ അവന് മെസേജ് അയച്ചു. സൈക്കിൾ മതിലിന്മേൽ ചാരി വെച്ചിട്ട് വിക്കറ്റ് ഗേറ്റ് തുറന്ന് വളപ്പിനുള്ളിൽ കയറി അവൻ വാതിൽക്കൽ എത്തി. “വന്നു” എന്ന് അവൻ്റെ മറുപടി. ഞാൻ വാതിൽ തുറന്നു. എന്നെ ആ അല്പവേഷത്തിൽ കണ്ട് അവൻ ഒരു നിമിഷം അമ്പരന്ന് നിന്നു പോയി. “അകത്തോട്ട് കേറ്!” ഞാൻ അടക്കിയ സ്വരത്തിൽ തിടുക്കപ്പെട്ടു. ടെൻഷൻ കാരണം ഞാൻ കിലുകിലാ വിറയ്ക്കുന്നുണ്ടായിരുന്നു. ആരെങ്കിലും കണ്ടാൽ! അവൻ അകത്തു കയറിയതും ക്ഷണനേരത്തിൽ ഡോർ അടച്ച് കുറ്റിയിട്ടതിനു ശേഷം തിരിഞ്ഞ് ഞാൻ അവനെ ഇറുകെ പുണർന്നു. അവൻ്റെ കൈകൾ എന്നെയും ഒരു ഗാഢാലിംഗനത്തിൽ അമർത്തി. ഒരു മിനിറ്റെങ്കിലും അങ്ങനെ ഞങ്ങൾ കെട്ടിപ്പിടിച്ച് നിന്നു കാണും. പിന്നെ ഞാൻ അവനെയുംകൊണ്ട് എൻ്റെ റൂമിലേക്ക് കയറി. വിറയ്ക്കുന്ന കൈകളാൽ മുറിയുടെ വാതിൽ അടച്ച് ഞാൻ കുറ്റിയിട്ടു.

Leave a Reply

Your email address will not be published. Required fields are marked *