മദജലമൊഴുക്കുന്ന മോഹിനിമാര്‍ [യോനീ പ്രകാശ്‌]

Posted by

അടുത്ത നിമിഷം ഒരു വിസ്ഫോടനത്തോടെ ചേച്ചി മനസ്സില്‍ നിന്നും അപ്രത്യക്ഷമായി.. സ്ഥലകാല ബോധം തിരിച്ചു വന്നു.

ഷോക്കടിച്ചപോലെ നില്‍ക്കുന്ന ഏട്ടത്തിയമ്മയെ കണ്ടതും എന്റെ സകല നാഡികളും തളര്‍ന്നു പോയി.

ഒരു നിമിഷം അവര്‍ എന്റെ പാന്റിന്റെ മുന്‍വശം ശ്രദ്ധിച്ച പോലെ തോന്നി.

അടുത്ത നിമിഷം തന്നെ അവര്‍ എന്നില്‍ നിന്നും നോട്ടം മാറ്റി .

ഒരു പതറലോടെ വിറയ്ക്കുന്ന കൈകളോടെ നേര്യതിന്റെ തുമ്പ് വലിച്ചു വലിച്ചു വിട്ടു കൊണ്ട് അവര്‍ എങ്ങോട്ടെന്നില്ലാതെ നോക്കിക്കൊണ്ട്‌ പറഞ്ഞു.

” നീ ..നീ..പോയി കുളിച്ചിട്ട് വാ…ഞാന്‍.. ചായയെടുത്ത് വെക്കാം.”

എങ്ങനെയോ ഒരു വിധം പറഞ്ഞൊപ്പിച്ച് അവര്‍ ധൃതിയില്‍ തൊടിയിലേക്ക്‌ കയറിപ്പോയി.

ഞാന്‍ ആകെ തകര്‍ന്നു തരിപ്പണമായി. ഇന്നുവരെ ഏട്ടത്തിയമ്മയെ ഞാന്‍ അങ്ങനൊരു കണ്ണ് കൊണ്ട് കണ്ടിട്ടില്ല.

എന്നിട്ടും ആ നശിച്ച സമയത്ത് അങ്ങനെ എങ്ങനെ ചിന്തിക്കാന്‍ പറ്റി..!

ചേട്ടന്‍ ശ്രീലങ്കയില്‍ നിന്നു വന്ന സമയമാണ്..അവരിത് ചേട്ടനോടെങ്ങാന്‍ പറഞ്ഞാ കഴിഞ്ഞു.

എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ എന്ന് പോലും തോന്നിപ്പോയി.

പക്ഷെ, ആ നിന്ന നില്‍പ്പില്‍ നിന്നു അനങ്ങാന്‍ പോലുമാവാത്ത അവസ്ഥയിലായിരുന്നു ഞാന്‍.

പിന്നെ അന്ന് ഏട്ടത്തിയമ്മ എന്നോട് ഒന്ന് മിണ്ടാനോ എനിക്ക് മുഖം തരാനോ തയ്യാറായില്ല. ചായ കുഞ്ഞേച്ചീടെ കയ്യില്‍ കൊടുത്തു വിട്ടു.

അതൊക്കെ ഒരു വലിയ ദുസ്സൂചനയായി എന്റെ തലച്ചോറില്‍ ഭയത്തിന്റെ വിത്തുകള്‍ പാകി.

പുറത്ത് പോയിരിക്ക്യായിരുന്ന ചേട്ടന്‍ തിരിച്ചു വരുമ്പോ ഇവിടെ എന്റെ ശവം വീഴുമെന്നു എനിക്ക് ഉറപ്പായി.

ഏട്ടത്തിയമ്മ ഉറപ്പായും പറയും..

കാലു പിടിച്ചു മാപ്പ് പറഞ്ഞാലോ എന്നാദ്യം ചിന്തിച്ചു. പക്ഷെ അതിന് അവരുടെ മുന്നിലോക്കൊന്നു ചെല്ലാനുള്ള ധൈര്യം മാത്രമുണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *