”ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്!”
മാത്യുവിന്റെ തൊണ്ടയിൽ നിന്നും ഒരു മൃഗത്തെപ്പോലെയുള്ള അലർച്ച പുറത്തുവന്നു.
ദേഷ്യം സഹിക്കാൻ വയ്യാതെ അയാൾ തന്റെ ചെവിയിൽ നിന്നും ആ ഇയർഫോൺ വലിച്ചൂരി തറയിലേക്ക് ആഞ്ഞെറിഞ്ഞു.
ടൈൽസിൽ തട്ടി അത് കഷണങ്ങളായി ചിതറി.
“എങ്ങോട്ടാടീ നീ പോയത്?
എന്റെ കണ്ണിൽ നോക്കി നുണ പറഞ്ഞ് റേഡിയോ ഷോയുടെ പേരും പറഞ്ഞ് നീ എങ്ങോട്ടാ പോയത്?
ആ തെണ്ടി സാമിന്റെ കൂടെയോ?
ചതി…വീണ്ടും ചതി… എന്നെ ഊമ്പിച്ചു നീ അവന്റെ കൂടെ സുഖിക്കാൻ പോയല്ലേടീ?”
അയാൾ എഴുന്നേറ്റ് ആ മുറിയിലൂടെ വട്ടം ചുറ്റി.
മരുന്നിന്റെ വീര്യത്തിൽ കല്ലുപോലെ ഉറച്ചുനിൽക്കുന്ന തന്റെ പൗരുഷത്തിലേക്ക് അയാൾ നോക്കി.
അത് ഇപ്പോൾ സുഖത്തിനല്ല മറിച്ച് പ്രതികാരത്തിനുള്ള ആയുധമായാണ് അയാൾക്ക് തോന്നിയത്.
”നീ വരും… എങ്ങോട്ടായാലും നീ ഈ വീട്ടിലേക്ക് തിരിച്ചു വരും.
വരുമ്പോൾ നിനക്ക് വേണ്ടി ഞാൻ ഒരുക്കിയിരിക്കുന്ന ഈ നരകം നീ കാണും.
നിന്റെ ആ കാമുകന് തരാൻ കഴിയാത്തത്ര വേദനയും ആവേശവും ഇന്ന് രാത്രി നിന്റെ ഈ ശരീരത്തിൽ ഞാൻ നിറയ്ക്കും.”
അയാളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.ദേഷ്യം കൊണ്ട് അയാൾ ആ ഫോൺ കയ്യിൽ എടുത്തു നാതാഷാ യുടെ നമ്പർ ഡയൽ ചെയ്തു..
വഞ്ചിക്കപ്പെട്ട ഒരു ഭർത്താവിന്റെയും കരുത്തനായ ഒരു സർജന്റെയും സമ്മിശ്ര വികാരങ്ങളുമായി മാത്യു നതാഷയുടെ കാൾ കണക്ട് ആവാൻ കാത്തുനിന്നു.
അതേസമയം ഷോപ്പിംഗ് മാളിലെ ആ ഇടുങ്ങിയ ചേഞ്ചിംഗ് റൂമിനുള്ളിൽ സാം തന്ന രണ്ടാമത്തെ പുതിയ ഗ്ലാമറസ് വസ്ത്രം ധരിച്ച് കണ്ണാടിയിൽ നോക്കി നിൽക്കുകയായിരുന്നു നതാഷ.