ത്രേസ്യമ്മ : ഇതിനൊക്കെ സമയവും സന്ദർഭവും നോക്കണ്ടേ പൊട്ടാ… അല്ലേൽ രണ്ടിനേം തൊഴുത്തിന്ന് ഞാൻ പിടിച്ചപോലെ നാട്ടുകാര് നമ്മളെ പിടിക്കാൻ ഇടവരും.
മോനാച്ചൻ :അയ്യോ അതു വേണ്ട…സമയം ഉളളപ്പോൾ മതി
ത്രേസ്യാമ്മ :നീ സമാധാനപ്പെട്…പെരുനാൾ വരുവല്ലേ…ചക്കൊച്ചൻ ഷാപ്പിലും പള്ളി കമ്മറ്റിലും ഒക്കെയായി നല്ല തിരക്കിലാരിക്കും. രാത്രി ഞാൻ വീട്ടിൽ മിക്കവാറും ഞാൻ ഒറ്റക്കെ കാണു. ഞാൻ പറയാം അപ്പോൾ നീ വന്നാൽ മതി
മോനാച്ചൻ : അപ്പൊ അമ്മച്ചിയോ???
ത്രേസ്യാമ്മ : ആ തള്ളക്കു ഇരുട്ടു വീണാൽ കണ്ണു കാണത്തില്ല. മരുന്ന് കഴിക്കുന്നത് കൊണ്ട് നേരത്തെ കിടന്നു ഉറങ്ങിക്കോളും. അതോർത്തു പേടിക്കേണ്ട
മോനാച്ചൻ : എന്നാ ഞാൻ പോട്ടെ…സമയം വൈകി
ത്രേസ്യമ്മ മോനാച്ചന്റെ കവിളിൽ ഒരു നുള്ള് കൊടുത്തിട്ടു പൊക്കൊള്ളാൻ തലയാട്ടി.പള്ളി പെരുന്നാളിന് ഇനിയെത്ര ദിവസം ഉണ്ടെന്നു കണക്കുകൾ കൂട്ടി മോനാച്ചൻ പ്രസിലേക്ക് പോയി.
പതിവുപോലെ പ്രസ്സില്ലേ പണിയും കഴിഞ്ഞു പള്ളിയിലും കേറി മോനാച്ചൻ വീട്ടിലേക്കു മടങ്ങുമ്പോൾ പുറകിൽ നിന്നുമൊരു വിളികേട്ടു അവൻ തിരിഞ്ഞു നോക്കി
ആലിസായിരുന്നു അത്. പഠിത്തം കഴിഞ്ഞു വരുന്ന വഴിയാണ്. എന്തിനാണാവോ എന്നെ വിളിച്ചത്.
എങ്ങോട്ടാ മോനാച്ചാ ഇത്ര ധൃതിക്ക്???
അവൾ ചോദിച്ചു
മോനാച്ചൻ : വീട്ടിലോട്ടു അല്ലാതെ എങ്ങോട്ട് പോകാനാ…അല്ല മേരി എവിടെ???
ആലിസ് : അവളിന്ന് വന്നില്ല…അവൾക്കു വയറിനു വേദനയാ
മോനാച്ചൻ : ഹാ ഹാ… വല്ലതും വയറ്റിൽ പിടിച്ചു കാണില്ല തിന്നത്
ആലീസ് : ടാ പൊട്ടാ ഇതാ വേദന അല്ല…
മോനാച്ചൻ : പിന്നെന്നാ വേദന???
ആലീസ് : അതു നീ സിസിലി ചേടത്തിയോടോ, ആൻസിയോടോ ചോദിക്ക് അവൾക്കറിയാം
രണ്ടു മൂന്ന് കളി വെച്ചെങ്കിലും പിരിയഡ്‌സ് ആണെന്നു മനസിലാക്കാനുള്ള ബുദ്ധിയൊന്നും മോനാച്ഛനില്ലാരുന്നു
മോനാച്ചൻ : ആ ചോദിക്കാം
ആലീസ് : ടാ മണ്ടൻ കോണാപ്പി നീ പോയി ചോദിച്ചേക്കല്ലേ…നിനക്കിതൊന്നും അറിയത്തില്ലേ???