മദജലമൊഴുക്കുന്ന മോഹിനിമാര്‍ [യോനീ പ്രകാശ്‌]

Posted by

ധൈര്യമുണ്ടായിരുന്നില്ല.
അതിനിടയിലും ഞാന്‍ മുരിയിലോന്നാകെ പാളി നോക്കുന്നുണ്ടായിരുന്നു.

ഇല്ല..കുഞ്ഞേച്ചി എങ്ങുമില്ല.

ഞാനും ഏട്ടത്തിയമ്മയും മാത്രമേയുള്ളൂ..

ഞാന്‍ ചോദ്യം ചെയ്യപ്പെടാന്‍ പോകുകയാണ്.. പറയാന്‍ ഒരു ന്യായവാദങ്ങളുമില്ലാതെ ചൂളിപ്പിടിച്ച് ഇരിക്കേണ്ടി വരുന്ന നിമിഷങ്ങള്‍ ആരംഭിക്കാന്‍ പോകുകയാണ്..

എന്നെ ആകെ വിയര്‍ക്കാന്‍ തുടങ്ങി.
തലയിലെക്കൊരു വിറയല്‍ കടന്ന് വരുന്നപോലെ ..

“ഡാ ..!”

ഏട്ടത്തിയമ്മയുടെ ശബ്ദം ഇടി മുഴക്കം പോലെ എന്റെ കാതില്‍ വന്നടിച്ചു.

“നീയെന്താ ഭക്ഷണം കഴിക്കാന്‍ വരാത്തെ..പട്ടിണി കിടക്കാനുള്ള ഭാവാണോ..?”

ഏട്ടത്തിയമ്മയുടെ സ്വരം ഇന്ന് വരെ കാണാത്ത പോലെ പരുഷമായിരുന്നു.

“ഞാന്‍ ..എനിക്ക് വേണ്ട…വിശപ്പില്ല..!”

ഞാന്‍ അവരുടെ മുഖത്തു നോക്കാതെ വിക്കി.

“ആഹാ…!”

അവരുടെ സ്വരം അങ്ങേയറ്റം ഈര്‍ഷ്യ നിറഞ്ഞതായി.

“വിശപ്പില്ല്യെ…എങ്ങനാ ണ്ടാവണേ..മനസ്സില്‍ വേറെയല്ലേ ചിന്ത..! ന്നാലും.. അയ്യേ…ഓര്‍ക്കാന്‍ കൂടെ വയ്യ ,എങ്ങന്യാ ഇങ്ങനെ വൃത്തികെട്ട രീതിയിലൊക്കെ ചിന്തിക്കാന്‍ പറ്റണേ ആവോ..വഷളന്‍..!”

എനിക്ക് പിടിച്ച് നിക്കാന്‍ പറ്റിയില്ല. അഴുകിയ ഓടയില്‍ വീണ പോലെ ദേഹമാകെ ചൂളി വിയര്‍ത്തു.

ഏട്ടത്തിയമ്മയില്‍ നിന്നു വരുന്ന വാക്കുകളേക്കാള്‍ , ആ സ്നേഹം എന്നെന്നേക്കുമായി നഷ്ടപ്പെടുത്തിയല്ലോ എന്ന ചിന്തയായിരുന്നു.

സങ്കടവും അപമാനവും കുറ്റബോധവും സഹിക്കാതേ ഞാന്‍ കമിഴ്ന്നു വീണ് വിങ്ങിപ്പൊട്ടി.

“അയ്യോ..ന്താത്..ന്താപ്പോണ്ടായേ..എന്തിനാ കരയണേ..”

ഏട്ടത്തിയമ്മയുടെ ശബ്ദത്തില്‍ വേവലാതി പടര്‍ന്നു.

അവര്‍ എന്റെ അടുത്തായി കിടക്കയിലിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *