മദജലമൊഴുക്കുന്ന മോഹിനിമാര്‍ [യോനീ പ്രകാശ്‌]

Posted by

“ആഹാ.. അല്ലെ..എന്നാ പറ ..എന്തിനാ കരഞ്ഞേ..?

എങ്ങനെ പറഞ്ഞു തുടങ്ങണമെന്ന ചിന്തയില്‍ ഞാനൊന്നു പരുങ്ങി..

“അത്…പിന്നെ..”

“ങ്ഹും…പോരട്ടെ ..!”

ഏട്ടത്തിയമ്മ ഒരു കുസൃതിച്ചിരിയോടെ പ്രോത്സാഹിപ്പിച്ചു.

എനിക്ക് ശരിക്കും മാപ്പ് പറയണമെന്ന് ഉണ്ടായിരുന്നു..പക്ഷെ ഇപ്പൊ സാഹചര്യമൊക്കെ അല്പം അനുകൂലമായ സ്ഥിതിയ്ക്ക് ഇനിയും അതെടുത്തിട്ട് വഷളാക്കണോ എന്ന ചിന്തയില്‍ ഞാന്‍ ഒന്ന് നിശ്ശബ്ദനായി.

“ശരി..അത്രയ്ക്ക് പ്രശ്നോള്ളതാച്ചാ…അതെന്നാ പിന്നെ പറയാം..ഇപ്പൊ നമുക്ക് കഴിക്കാം..എനിക്കാണേല്‍ വിശന്നിട്ട് കണ്ണ് കാണാന്‍ വയ്യ..ഉച്ചയ്ക്കാണേ ശരിയ്ക്ക് കഴിച്ചിട്ടുല്ല്യ..വന്നെ..!”

അവരെന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് കട്ടിലില്‍ നിന്നും എഴുന്നേറ്റു.

“അവരൊക്കെ ഇപ്പൊ കഴിച്ചു കഴിഞ്ഞു കാണും..നമ്മള്‍ രണ്ടും ഇവിടിങ്ങനെ നില്‍ക്കണത് നിമ്മിയെങ്ങാന്‍ വന്നു കണ്ടാ മോശാവും..അവള്‍ ചിലപ്പോ വേറെ വല്ലതും കരുത്യാലോ..ഒന്നുല്ലേലും നമ്മള് രണ്ട് പ്രായപൂര്‍ത്തിയായ പിള്ളേരല്ലേ.!”

ഏട്ടത്തിയമ്മ എന്നെ ഒരു കുസൃതിയോടെ നോക്കിക്കൊണ്ട്‌ കണ്ണിറുക്കി.

മറ്റൊരു സന്ദര്‍ഭത്തിലായിരുന്നെങ്കില്‍ ആ തമാശ എന്നെ പുളകം കൊള്ളിച്ചെനെ. പക്ഷെ ഇപ്പോഴത്തെ മാനസികാവസ്ഥയില്‍ അതെനിക്ക് അല്പം പ്രയാസമുണ്ടാക്കി.

അവര്‍ എന്നെയും വലിച്ച് കൊണ്ട് വാതിലിനു നേര്‍ക്ക് നടക്കുകയാണ്.
പക്ഷെ, ഞാന്‍ കാലുകളെ ചങ്ങലയിട്ട പോലെ നിന്നു കളഞ്ഞു.

എല്ലാം പറഞ്ഞു തീര്‍ക്കാന്‍ ഇതിലും നല്ല ഒരു സന്ദര്‍ഭം ഇനി കിട്ടില്ല.
നാളെ മുതല്‍ ധൈര്യപൂര്‍വ്വം അവരെ അഭിമുഖീകരിക്കണമെങ്കില്‍ മനസ്സീന്ന്‍ ആ ഭാരം ഇറക്കിയേ പറ്റൂ.

ഈ മുറിയില്‍ നിന്നു പുറത്തിറങ്ങുന്നത് വരെ മാത്രമേ അതിനൊരു അവസരമുള്ളു. മറ്റുള്ള സമയങ്ങളിളൊക്കെ അവരുടെ ചുറ്റും ആരെങ്കിലുമൊക്കെ ഉണ്ടാവും.

അത് മാത്രമല്ല ,ചേട്ടന്‍ എപ്പോ വേണമെങ്കിലും വരാം.

വാതില്‍ കടക്കാനോരുങ്ങിയ ഏട്ടത്തിയമ്മ പെട്ടെന്ന് നിന്നു.

ഞാനവരുടെ കൈ മുറുകെ പിടിച്ചിരിക്കുകയായിരുന്നു.

ഏട്ടത്തിയമ്മ തല ചെരിച്ച് എന്നെ നോക്കി. കണ്ണുകളില്‍ ഒരു ചോദ്യഭാവമുണര്‍ന്നു..

“ഏടത്തീ..

Leave a Reply

Your email address will not be published. Required fields are marked *