“അതെന്നാടാ ഞാൻ ചീയേഴ്സ് പറഞ്ഞാ കൊള്ളില്ലേ? ഞാൻ നാല് ലാർജൊക്കെ അടിച്ചാൽകൊള്ളില്ലേ? ഞാൻ നാലഞ്ചെണ്ണം വിട്ടിട്ട് ഭരണിപ്പാട്ട് പാടിയാ കൊള്ളത്തില്ലേ? ഞാൻ അടിച്ച് വാള് വെച്ചാൽ കൊള്ളത്തില്ലേ?ഞാൻ അടിച്ച് കോൺ തെറ്റിയാ കൊള്ളത്തില്ലേ!”
“അയ്യോ …!”
മണിക്കുട്ടൻ ചെവി പൊത്തി.
“എന്നാ വേണെൽചെയ്തോ! ഞാനൊന്നും കേട്ടിട്ടില്ല.കണ്ടിട്ടും ഇല്ല!!”
“ഹഹ “
അവൾ കുലുങ്ങിചിരിച്ചു. അപ്പോളവളുടെ ദേഹം മൊത്തിലും മുലകൾ പ്രത്യേകിച്ചും ഇളകി. മണിക്കുട്ടൻ അപ്പോൾ അങ്ങോട്ട് നോക്കി,
“എടാ ചെറുക്കാ! നിന്റെ ഒരു നോട്ടം!”
അവൾ അവന്റെ നേരെ കൈയ്യോങ്ങി.
“എങ്ങനെ നോക്കാതിരിക്കും!”
മുലകളിൽ നിന്ന് കണ്ണുകൾ മാറ്റാതെ അവൻ പറഞ്ഞു.
“അമ്മാതിരി സ്ട്രക്ച്ചർ അല്ലെ? മോഹൻലാൽ നാഗവല്ലിയുടെ പെയിന്റ്റിങ് കണ്ടിട്ട് ഇത്രേം വണ്ടറടിക്കില്ല!”
“ആഹാ..!ആണോ?”
അവൾ പരിഹാസത്തിന്റെ ഈണത്തിൽ ചോദിച്ചു.
“ആഹാ!അല്ലേ?”
അതേ ഈണത്തിൽ അവനും തിരിച്ചു ചോദിച്ചു.
“എടാ ചെറുക്കാ നീ ഫോണിക്കൂടെ പറഞ്ഞതൊക്കെ എനിക്ക് മനസ്സിലായി കേട്ടോ…”
“എന്ത് മനസ്സിലായെന്ന്?”
“നീയും സാറാമ്മ ചേച്ചിയും എന്നതാടാ ഒരു ഡിങ്കോൾഫി?”
“എന്നാ ഡിങ്കോൾഫി? “
“എടാ നീ ഉരുളുവൊന്നും വേണ്ട! എനിക്കെല്ലാം മനസ്സിലായി! എടാ ഞാൻ അറിഞ്ഞു എന്നും വെച്ച് ആരും ഒന്നും അറിയില്ല…എന്ന് മൊതലാ?”
മണിക്കുട്ടന്റെ മുഖത്ത് നിന്നുംജാള്യതയും പേടിയും ക്രമേണ മാറി.
“എന്നാ ചെയ്യാനാ!”
അവൻ നിരാശ അഭിനയിച്ച് പറഞ്ഞു.
“ചേച്ചിയെപ്പോലെ നല്ല പൈനാപ്പിൾ ചരക്കിനെ കിട്ടാനുള്ള യോഗവൊന്നും എന്നെപ്പോലെയുള്ള പാവങ്ങൾക്കില്ലേ! നമ്മള് അന്നേരം സാറാമ്മ ചേച്ചിയെപ്പോലെ ഒള്ളോരേ വെച്ച് അങ്ങ് അഡ്ജസ്റ്റ് ചെയ്യും!”
“ഓ!എന്നാ ഒരു ത്യാഗം!”