അവന്റെ നേരെ നോക്കി അവൾ തന്റെ തടിച്ച അധരം നനച്ചു. കൊഴുത്ത കൈപൊക്കി തലമുടിയിൽ തഴുകി അവനെ മാദകഭാവത്തിൽ നോക്കി. അറിയാത്തപോലെ വലത് തുടയുടെ മധ്യത്തിൽ ഒന്ന് ചൊറിഞ്ഞു. അവൻ അപ്പോൾ അങ്ങോട്ട് നോക്കി.
“ഔസേപ്പ് ചേട്ടൻ മുഴുത്ത വഴുതിനങ്ങ തരാറില്ലേ?”
ലജ്ജയോടെയാണെങ്കിലും അവൻ ചോദിച്ചു. അപ്രതീക്ഷിതമായി ചൂടുമഴപെയ്ത നനഞ്ഞ അനുഭവം ഉണ്ടായി സിന്ധുവിന്.
“ജോസ് കുട്ടൻ എന്നതാ ചോദിച്ചേ?”
അവൾ പുഞ്ചിരിയും തടിച്ച അധരത്തിലെ നനവും വിടാതെ ചോദിച്ചു.
“അല്ല ചേട്ടൻ പച്ചക്കറി കടേന്ന് മുഴുത്ത വഴുതിനങ്ങ വാങ്ങികൊണ്ട് വരില്ലേ ന്ന്,”
“ചേട്ടന്റെ വഴുതിനങ്ങയ്ക്ക് അത്ര ടേസ്റ്റ് ഇല്ല ജോസുകുട്ടാ,”
“ചേച്ചി എന്നതാ പറഞ്ഞെ?”
“അല്ല ചേട്ടൻ പച്ചക്കറി കടേന്ന് വാങ്ങിക്കൊണ്ട് വരുന്ന വഴുതിനങ്ങക്ക് അത്ര ടേസ്റ്റ് ഇല്ലന്ന്..പെട്ടെന്ന് തന്നെ വാഴുവഴാന്ന് അങായിപ്പോകും. ഉറപ്പില്ല…”
അവൾ രണ്ടും കൽപ്പിച്ച് പറഞ്ഞു.
എന്റെ ഔസേപ്പ് പിതാവേ! ഇവാൻ പൊട്ടൻ കളിക്കാതെ എല്ലാം ഞാനുദ്ദേശിക്കുന്ന പോലെ മനസ്സിലാക്കണെ!
“ആണോ?”
ജോസ് അവളുടെ കണ്ണുകളിൽക്ക് നോക്കി ചോദിച്ചു.
“അതെ..ജോസ് കുട്ടാ..അത്കൊണ്ട് ചേച്ചിക്ക് ജോസ് കുട്ടന്റെ വഴുതിനങ്ങ മാത്രം മതി. ചേച്ചി അതിന് ജോസ് കുട്ടൻ പറയുന്ന വെല തരാം..”
ഓരോ വാക്ക് പറയുമ്പോഴും സിന്ധുവിന്റെ ദേഹം തിളച്ചുപൊള്ളുകയായിരുന്നു. അവന്റെ വശ്യ സുന്ദരമായ മുഖവും തരുണ ദേഹവും കൈകാലുകളിലെ മാംസപേശികളും അവളെ കോരിതരിപ്പിച്ചുകൊണ്ടിരുന്നു.
വാസ്തവത്തിൽ സിന്ധുവിന് നല്ല തടിച്ച നീണ്ട ഉടലുകളോടായിരുന്നു ഇഷ്ടം. കോമളത്വത്തേക്കാളേറെ പാറപോലെ കരുത്തുറ്റ ദേഹത്തോടായിരുന്നു അവൾക്ക് പഥ്യം.
അങ്ങനെ ഒരു ശരീരം പരിസരത്തെങ്ങുമില്ലെങ്കിൽ പിന്നെ എന്ത് ചെയ്യും?
അപ്പോൾ ഉള്ളത് വെച്ചങ്ങ് അഡ്ജസ്റ്റ് ചെയ്യുക.
മാറ്റാളുകളോട് ചങ്ങാത്തം കൂടാൻ അവൾക്ക് താൽപ്പര്യവുമുണ്ടായിരുന്നില്ല. ആരോടെങ്കിലും അടുത്താൽ അവന്മാർ തന്നെ അത് നാടുമൊത്തം പാട്ടാക്കും. അതുകൊണ്ടാണ് നാണം കുണുങ്ങിയും സൽസ്വഭാവിയും എന്ന് അറിയപ്പെട്ടിരുന്ന ജോസിനോടടുക്കാൻ അവൾ തീരുമാനിച്ചത്.
ആരെയെങ്കിലും കിട്ടിയേ മതിയാകൂ.